Monday, July 18, 2011
Monday, July 4, 2011
ത്രിക്കാക്കരയപ്പനു നേദിച്ച ഭക്ഷണം
ഒരു അമുസ്ലിം സഹോദരന്റെ വീട്ടില്‍ ഓണ സദ്യ ഉണ്ണാന്‍ ക്ഷണം സ്വീകരിക്കുന്നതിനെ പോലും അവര്‍ കണിശമായി വിലക്കുന്നു... എന്നിട്ട് മത സൌഹാര്‍ദ്ദം പുലര്‍ത്തുന്നവരെ തീവ്രവാദികള്‍ എന്നും വിളിക്കുന്നു... ഇസ്ലാമിനെ പറയിപ്പിക്കാന്‍ മാത്രം കോലം കെട്ടിയിറങ്ങുന്ന കുറെ കോമാളികള്‍... പരസ്പരം ചെളിവാരി എറിയുന്നതില്‍ അഭിരമിച്ചു നടക്കുന്നവര്‍ ... എന്നിട്ട് അത്തരം തെറി പ്രസംഗങ്ങള്‍ നടത്തുന്നവര്‍ തന്നെ "നന്മ"ഉദ്ദേശിച്ചു പറയുന്നതാണ് എന്ന് പറഞ്ഞാല്‍ പോലും ഒരു മുഴു കുടിയന്‍ മദ്യ വിരുദ്ദ സമിതിയുടെ പരിപാടിയില്‍ ക്ലാസ്സ് എടുക്കുന്ന പോലെയേ അത് തോന്നു...>>sameer.andathode
Saturday, July 2, 2011
"അല്ലാഹുവിന്റെ ശരീഅത്തിനസൃതമായ എല്ലാ ഇബാദത്തുകളും ത്വാഅത്ത്(അനുസരണം)ആണ്
Riyas Kodinhi ഉമര്‍ മൌലവി: "ഇബാദത്തിന് അനുസരണം എന്ന അര്‍ഥം വെക്കല്‍ ശരിയാകുമോ എന്ന് ഞാന്‍ പരിശോദിക്കാന്‍ തുടങ്ങി. വളരെയധികം പണ്ഡിതന്‍മാരുമായി ചര്‍ച്ച ചെയ്തു. വളരെയധികം ഗ്രന്ഥങ്ങള്‍ പരിശോധിച്ചു. സര്‍വാഗീകൃതമായ ലിസാനുല്‍ അറബ് എന്ന മഹാ ഡിക്ഷ്നറി അന്ന് കേരളത്തില്‍ എവിടെയും ഉണ്ടായിരുന്നില്ല. ഉമറാബാദില്‍ പോയി അതും നോക്കി. അവസാനം എനിക്ക് അങ്ങേയറ്റം ബോധ്യപെട്ടു: അനുസരണം എന്ന് ഇബാദത്തിന് അര്‍ഥം വെക്കാന്‍ പറ്റുകയില്ല."
ഇബ്നു ബാസ്(റ): "അല്ലാഹുവിന്റെ ശരീഅത്തിനസൃതമായ എല്ലാ ഇബാദത്തുകളും ത്വാഅത്ത്(അനുസരണം)ആണ്. എന്നാല്‍ അല്ലാഹു അല്ലാത്തവര്‍ക്ക് അര്‍പ്പിക്കുന്ന എല്ലാ അനുസരണവും ഇബാദത്ത് അല്ല തന്നെ അതില്‍ ചില വ്യത്യാസങ്ങളുണ്ട്. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് അല്ലാഹുവിനു ചെയ്യുന്ന അനുസരണം അല്ലാഹുവിനുള്ള ഇബാദത്ത് ആണ്. പക്ഷെ അത് സാധുവും അസാധുവുമാകുന്നത് ഇബാദത്തില്‍ പരിഗണിക്കപ്പെടുന്ന നിബന്ധനകള്‍ ഉള്‍ക്കൊള്ളുകയും പരിഗണിക്കപ്പെടാത്തവ ഒഴിവാക്കപ്പെടുകയും ചെയ്യുമ്പോഴാണ്."
മാത്രമല്ല സമദ് സാഹിബ് പറഞ്ഞ പോലെ ആദ്യ കത്തില്‍ തന്നെ ഉമര്‍ മൌലവി തെദ്ധരിപ്പിച്ചിരുന്നു. എല്ലാ അനുസരങ്ങളും ഇബാദതതാണ് എന്ന് ജമാഅത്ത് പഠിപ്പിച്ചിട്ടില്ല.See More >>
ഈ ജമാ അത്തുകാരുടെ ഒരു കാര്യം:എന്ത് കൊണ്ടാണോ എത്ര പറഞ്ഞാലും ഇവര്‍ക്ക് മനസ്സിലാകാത്തത്? മനസ്സിലാകാഞ്ഞിട്ടാണ്??. സത്യം സത്യാമായി മനസ്സിലാക്കാന്‍ അല്ലാഹു എല്ലാവര്‍ക്കും തൌഫിക് നല്‍കട്ടെ!
ഇബാദത്തിനു അനുസരണം എന്ന് അര്‍ഥം വെക്കാം എന്നാണോ ഷേക്ക് ഇബ്നു ബാസ് പറഞ്ഞതു. അല്ലല്ലോ ? മേലെ കൊടുത്തത് ഒന്ന് കൂടി വായിക്കുക. ഇബാദത്തിനു അനുസരണം എന്ന് അര്‍ഥം വെക്കാന്‍ പറ്റുമെങ്കില്‍ അല്ലാഹു അല്ലാത്തവര്‍ക്കുള്ള ഇബാദത്ത് ശിര്‍ക്കാണ് എന്നിടത് അല്ലാഹു അല്ലാത്തവര്‍ക്കുള്ള അനുസരണം ശിര്‍ക്കാണ് എന്ന്‍ എഴുതാന്‍ പറ്റും. അതു പോലെ ഇബാദത്തിനു അടിമത്വം എന്ന് അര്‍ഥം ഉണ്ടെങ്കില്‍ അല്ലാഹു അല്ലാത്തവര്‍ക്കുള്ള അടിമത്വം ശിര്‍ക്ക് ആണ് എന്ന്‍ എഴുതാന്‍ പറ്റും. അല്ലാഹു അല്ലാത്തവര്‍ക്കുള്ള ആരാധന ശിര്‍കാണ് എന്ന് പറയുന്നത് പോലെ. അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹന്‍ ഇല്ല എന്ന് പറയുന്നത് പോലെ.
അല്ലാഹു അല്ലാത്തവര്‍ക്കുള്ള എല്ലാ അനുസരണവും ഇബാദത്ത് അല്ല തന്നെ. എന്നാണ് ഷേക്ക് ഇബ്നു ബാസ് പറഞ്ഞതു. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു അല്ലാഹു വിനു ചെയ്യുന്ന അനുസരണം അല്ലാഹു വിനുള്ള ഇബാദത്ത് ആണ് എന്നാണ് . അതാണ് മുജാഹിദുകള്‍ പറയുന്നത് പ്രാര്‍ത്ഥന ഉള്‍ക്കൊള്ളുന്ന അനുസരണം ആണ് ഇബാദത്ത് ആകുന്നത് എന്ന്.
ഇബാദത്ത് ആകാന്‍ അനുസരണം വേണം എന്നുണ്ടോ? ഇല്ല. ഈസ നബി (അ) നെയും മറിയം ബീവിയും ക്രിസ്ത്യാനികള്‍ ആരാധിക്കുന്നു. അവര്‍ക്കുള്ള അനുസരണം ആണോ അത്. അല്ല തന്നെ. എന്നാല്‍ അവരോടുള്ള പ്രാര്‍ത്ഥന ഉള്ളത് കൊണ്ടാണ് അത്തരം കര്‍മ്മങ്ങള്‍ അവര്‍ക്കുള്ള ഇബാദത്ത് ആകുന്നതു.
പിശാചിനുള്ള അനുസരണം മുഴുവന്‍ പിശാചിനുള്ള ഇബാദത്ത് ആണോ? അല്ല. പിശാചിനെ അനുസരിച്ച് ഒരാള്‍ കല്ല് കുടിക്കുന്നത് പിശാചിനുള്ള ഇബാദത്ത് അല്ല. മോഷ്ടിക്കുന്നത് പിശാചിനുള്ള ഇബാദത്ത് അല്ല. പിശാചിന് ഇബാദത്ത് ചെയ്യല്‍ ശിര്‍ക്ക് ആണ്. മോഷണം ശിര്‍ക്ക് ആണോ? കള്ളുകുടി ശിര്‍ക്ക് ആണോ? എന്നാല്‍ പിശാചിനോടുള്ള പ്രാര്‍ത്ഥന ശിര്‍ക്ക് ആണ്.
ഇതാണ് ഉമര്‍ മൌലവി പറഞ്ഞതിന്റെ ഉദ്ദേശം. "അവസാനം എനിക്ക് അങ്ങേയറ്റം ബോധ്യപെട്ടു: അനുസരണം എന്ന് ഇബാദത്തിന് അര്‍ഥം വെക്കാന്‍ പറ്റുകയില്ല."
അത് ഇബ്നു ബാസിന്റെ വാക്കുകളില്‍ നിന്ന് കൂടുതല്‍ വ്യക്തമാകുന്നു.
ഇബാദത്തിന്റെ അര്‍ത്ഥ ത്തെ ക്കുറിച്ച് തഫ്സീര്‍ അമാനിയില്‍ കൊടുത്തത് വായിച്ചാല്‍ കൂടുതല്‍ വിശദമായി മനസ്സിലാകും.
അമാനി തഫ്സീറിന്റെ മൂന്നാം എഡിഷന്‍ 109, 110, 111, 112, 113 പേജ് കളിലെല്ലാം ഇതിന്റെ വിശദീകരണം ഉണ്ട്. 110 , 111 എന്നിവ വായിച്ചാല്‍ തന്നെ കാര്യന്ങ്ങള്‍ ഒരു വിധം പിടി കിട്ടും. അവയില്‍ പ്രസക്തമായ ചില ഭാഗങ്ങ്ങള്‍ ഞാന്‍ ടൈപ്പ് ചെയ്യാം.
'നിഘണ്ടുക്കള്‍ പരിശോധിച്ചാല്‍ 'ഇബാദത്ത്' (عبادة ) എന്ന പദത്തിന് പല അര്‍ത്ഥങ്ങളും കാണാം. 'അനുസരണം, പുണ്യകര്‍മ്മം, കീഴ്പെടല്‍, ഭക്തി അര്‍പ്പിക്കല്‍, വഴിപാടു, താഴ്മ പ്രകടിപ്പിക്കല്‍, എന്നിങ്ങനെയും, 'വണക്കം, ആരാധന, പൂജ, സേവ, പ്രീതിപ്പെടുത്തല്‍, എന്നിങ്ങനെയും അര്‍ഥങ്ങള്‍ കാണും. * ഈ അര്‍ത്ഥങ്ങളിലെല്ലാം തന്നെ വിനയത്തിന്റെയും താഴ്മയുടെയും അംശം അന്തര്ഭവിച്ചു കാണാം. എന്നാല്‍ 'ശറഇ' ന്റെ (മതത്തിന്റെ) സാങ്കേതികാര്‍ഥത്തിലുള്ള അതിന്റെ ഉദ്ദേശ്യം ശരിക്കും വ്യക്തമാക്കുന്ന ഒറ്റ വാക്ക് മലയാളത്തില്‍ കാണുന്നില്ല. ഉള്ളവയില്‍ വെച്ചു കൂടുതല്‍ അനുയോജ്യമായതെന്ന നിലക്ക് 'ആരാധന' എന്ന്‍ പരക്കെ വിവര്‍ത്തനം നല്‍കപ്പെട്ടു വരുന്നു. താഴ്മയുടെയും ഭക്തി ബഹുമാനത്തിന്റെയും അങ്ങേ അറ്റം പ്രകടിപ്പിക്കുക (اقصى غاية التذلل والخشوع ) എന്നാണു മതത്തില്‍ അതിനു അംഗീകരിക്കപ്പെട്ടു വരുന്ന വിവക്ഷ. ഖുര്‍ ആന്‍ വ്യാഖ്യാതാകളും, ഇസ്ലാമിലെ പണ്ഡിത ശ്രേഷ്ഠ ന്മാരും - വാക്കുകളില്‍ അല്‍പ സ്വല്പ വ്യത്യാസങ്ങള്‍ കണ്ടേക്കാമെങ്കിലും - മുന്കാലം മുതല്‍ക്കേ 'ഇബാടത്തിന്‍' നു നല്‍കി വരുന്ന നിര്‍വചനം അതാണ്.
ശേഷം ഇമാം ഇബ്നു കസീര്‍ പറഞ്ഞതിനെ ക്കുറിച്ചും മറ്റും വിശദീകരിച്ച ശേഷം 111 ല്‍ പറയുന്നത് കാണുക.
عبادة (ഇബാദത്തി) ന്നു അര്‍ത്ഥം പറയുമ്പോള്‍ ചില പണ്ഡിതന്മാര്‍ അറബിയില്‍ അതിന്നു طاعة ( ത്വാ അ ത്ത് ) എന്ന്‍ പറഞ്ഞു കാണും. ഈ വാക്കിന്ന് 'അനുസരണം' എന്നര്‍ത്ഥമുണ്ട് താനും. ഇതാണ് ഇക്കൂട്ടര്‍ അതിനു എടുത്തു കാണിക്കാറുള്ള ഒരു പ്രധാന തെളിവ്. വാസ്തവത്തില്‍ കല്പന അനുസരിക്കുക എന്ന അര്‍ത്ഥ ത്തിലല്ല അവര്‍ അത് ഉപയോഗിക്കാറുള്ളത്. പുണ്യപ്പെട്ട കാര്യം - അഥവാ സ്വമേധയ ചെയ്യുന്ന സല്‍ക്കര്‍മ്മം - എന്ന അര്‍ത്ഥ ത്തിലാണ് അവരത് ഉപയോഗിക്കുന്നത്. കല്പന അനുസരിക്കുക - അല്ലെങ്കില്‍ നിയമം അനുസരിക്കുക - എന്ന അര്‍ത്ഥ ത്തിലാകുമ്പോള്‍ അതിന്റെ ക്രിയാ രൂപം اطاع ( അത്വാ അ ) എന്നായിരിക്കും *പുണ്യം ചെയ്യുക എന്നും സ്വമേധയ നല്ല കാര്യം ചെയ്യുക എന്നും അര്‍ത്ഥ മാകുമ്പോള്‍ ക്രിയ تطوع (ത ത്വ വ്വ അ ) എന്നായിരിക്കും ഉപയോഗിക്കുക പതിവ്. ഐചികമായ (സുന്നത്ത്) നമസ്ക്കാരം പോലെയുള്ള നിര്‍ബന്ധമല്ലാത്ത പുണ്യ കര്‍മം ചെയ്യുക എന്നാണു അതിന്റെ സുപരിചിതമായ അര്‍ഥം എന്ന്‍ ഇമാം റാഗിബ് (റ) പ്രത്യേകം ചൂണ്ടിക്കാട്ടി യിരിക്കുന്നു. ഏതാണ്ട് അതു പോലെ ത്തന്നെ ഖാമൂസ് എന്ന പ്രസിദ്ധ നിഘണ്ടുവില്‍ അതിന്റെ കര്‍ത്താവ് ഫൈറൂസാബാദീ (റ) യും പറഞ്ഞു കാണാം. 2 :15 ലും 2:184 ലും കാണാവുന്ന പോലെ تطوع خيرا എന്ന് പറയുമ്പോള്‍ നിര്‍ബന്ധമല്ലാത്ത നല്ല കാര്യം സ്വമേധയ ചെയ്തു എന്നല്ലാതെ - നല്ലതായ അനുസരണം അനുസരിച്ചു എന്ന്‍ - അര്‍ഥം വരുന്നില്ല. ആരും അങ്ങിനെ പറയാറുമില്ല.
ഖുര്‍ ആന്റെ വാക്ക ര്‍ ഥ ങ്ങള്‍ ക്ക് വേണ്ടി പ്രത്യേകം തയ്യാറാ ക്കപ്പെട്ടതും എല്ലാവരും അംഗീകരിച്ചു വരുന്നതുമായ വിലപ്പെട്ട ഒരു നിഘണ്ടു വാണ് ഇമാം റാഗിബ് (റ) ന്റെ അല്‍ മുഫ്രാദാത്ത് (المفردات ) അതില്‍ അദ്ദേഹം പറയുന്നു. (അറബി ഒഴിവാക്കുന്നു.) ഉബൂദിയ്യത്ത് എന്ന വാക്കിന്റെ അർത്ഥമാണ് - അടിമത്വം-എന്നാൽ താഴ്മ പ്രകടിപ്പിക്കലാണ്. ഇബാദത്ത് അതിനേക്കാൾ ശക്തിയേറിയതാണ്. കാരണം അത് അങ്ങേ അറ്റത്തെ താഴ്മ കാണിക്കലാണ്. അങ്ങേ അറ്റം അനുഗ്രഹം ചെയ്യാൻ കഴിവുള്ളവനല്ലാതെ അതിനു അവകാശമില്ല. അത് അല്ലാഹുവ...ാണ് താനും. അതു കൊണ്ടാണ് അവനല്ലാതെ ഇബാദത്ത് ചെയ്യരുത് എന്ന് അവൻ പറഞ്ഞിരിക്കുന്നതും. ഇത് അൽ മുഫ്രദാത്തിൽ ഇമാം റാഗിബ് പറഞതാണ്.
ഇതിൽ നിന്ന് ഇബാദത്തും ഉബൂദിയ്യത്തും തമ്മിലുള്ള വ്യത്യാസം വ്യക്തമാകുന്നു. അതായത് ഉബൂദിയ്യത്തിനേക്കാൾ പ്രത്യേകമായതും, ശക്തമായതും ആയ ഒന്നാണ് ഇബാദത്ത്. മാത്രമല്ല അബദ (عبد ) എന്ന ക്രിയക്ക് മാത്രമേ ‘ഇബാദത്ത്’ എന്ന ധാതു രൂപം വരുകയുള്ളൂ. ‘ഉബൂദിയ്യത്ത്’ ആകട്ടെ അബുദ , അബദ എന്നീ രണ്ടു ക്രിയാരൂപങ്ങളുടെയും ധാതുരൂപമായി വരുകയും ചെയ്യും. അബദ യുടെ ധാതുവാകുമ്പോൾ അതിനും ‘ഇബാദത്തിന്റെ അർത്ഥം തന്നെയായിരിക്കും. അപ്പോൾ അത് സകർമ്മക രൂപത്തിലുള്ളതും ആയിരിക്കും. അബുദയുടേതാകുമ്പോൾ അടിമത്വം എന്നുമായിരിക്കും അർഥം. ഇപ്പോൾ ആ ക്രിയ അകർമ്മക ക്രിയയും ആയിരിക്കും. ചുരുക്കി പ്പറഞ്ഞാൽ അബദ എന്ന ക്രിയയും അതിൽ നിന്നുള്ള പദങ്ങളും ആരാധിക്കുക എന്ന അർത്ഥത്തിൽ മാത്രം ഉപയോഗിക്കപ്പെടുന്നു. ‘അബുദ’ എന്ന ക്രിയയും അതിൽ നിന്നുള്ള പദങ്ങളും അടിമത്വം - അഥവാ അടിമയായിരിക്കൽ - എന്ന അർത്ഥത്തിൽ മാത്രം ഉപയോഗിക്കപ്പെടുന്നു. ‘ഉബൂദിയ്യത്ത്’ ആകട്ടെ രണ്ടു ക്രിയാരൂപങ്ങളുടേയും ധാതുവായി വരുന്നതു കൊണ്ട് ‘ആരാധന’ എന്നും ‘അടിമത്വം’ എന്നുമുള്ള അർത്ഥങ്ങളിലും വരും. ഈ വ്യത്യാസങ്ങളെ വസ്തുനിഷ്ഠമായി മനസ്സിലാക്കാതിരിക്കുകയോ, ഗൌനിക്കാതിരിക്കുകയോ ചെയ്യുന്നതു കൊണ്ടാണ് ഇബാദത്ത് എന്ന വാക്കിനു ഭാഷാർത്ഥങ്ങൾ പറയുമ്പോൾ ‘അടിമത്വം’ അടിമവേല, അടിമവ്യത്തി എന്നൊക്കെ അർത്ഥം പറയപ്പെട്ടു വരുന്നത്. വാസ്തവത്തിൽ ഉബൂദിയ്യത്തിനല്ലാതെ ഇബാദത്തിനു അങ്ങിനെ ഭാഷയിലും അർത്ഥമില്ല.
തഫ്സീർ അമാനിയിൽ ഫാത്തിഹയിൽ അഞ്ചാം വചനത്തിന്റെ വിശദീകരണത്തിൽ ഇതെല്ലാം വായിക്കാം.
ഇബ്നു ബാസ്(റ): "അല്ലാഹുവിന്റെ ശരീഅത്തിനസൃതമായ എല്ലാ ഇബാദത്തുകളും ത്വാഅത്ത്(അനുസരണം)ആണ്. എന്നാല്‍ അല്ലാഹു അല്ലാത്തവര്‍ക്ക് അര്‍പ്പിക്കുന്ന എല്ലാ അനുസരണവും ഇബാദത്ത് അല്ല തന്നെ അതില്‍ ചില വ്യത്യാസങ്ങളുണ്ട്. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് അല്ലാഹുവിനു ചെയ്യുന്ന അനുസരണം അല്ലാഹുവിനുള്ള ഇബാദത്ത് ആണ്. പക്ഷെ അത് സാധുവും അസാധുവുമാകുന്നത് ഇബാദത്തില്‍ പരിഗണിക്കപ്പെടുന്ന നിബന്ധനകള്‍ ഉള്‍ക്കൊള്ളുകയും പരിഗണിക്കപ്പെടാത്തവ ഒഴിവാക്കപ്പെടുകയും ചെയ്യുമ്പോഴാണ്."
മാത്രമല്ല സമദ് സാഹിബ് പറഞ്ഞ പോലെ ആദ്യ കത്തില്‍ തന്നെ ഉമര്‍ മൌലവി തെദ്ധരിപ്പിച്ചിരുന്നു. എല്ലാ അനുസരങ്ങളും ഇബാദതതാണ് എന്ന് ജമാഅത്ത് പഠിപ്പിച്ചിട്ടില്ല.See More >>
ഈ ജമാ അത്തുകാരുടെ ഒരു കാര്യം:എന്ത് കൊണ്ടാണോ എത്ര പറഞ്ഞാലും ഇവര്‍ക്ക് മനസ്സിലാകാത്തത്? മനസ്സിലാകാഞ്ഞിട്ടാണ്??. സത്യം സത്യാമായി മനസ്സിലാക്കാന്‍ അല്ലാഹു എല്ലാവര്‍ക്കും തൌഫിക് നല്‍കട്ടെ!
ഇബാദത്തിനു അനുസരണം എന്ന് അര്‍ഥം വെക്കാം എന്നാണോ ഷേക്ക് ഇബ്നു ബാസ് പറഞ്ഞതു. അല്ലല്ലോ ? മേലെ കൊടുത്തത് ഒന്ന് കൂടി വായിക്കുക. ഇബാദത്തിനു അനുസരണം എന്ന് അര്‍ഥം വെക്കാന്‍ പറ്റുമെങ്കില്‍ അല്ലാഹു അല്ലാത്തവര്‍ക്കുള്ള ഇബാദത്ത് ശിര്‍ക്കാണ് എന്നിടത് അല്ലാഹു അല്ലാത്തവര്‍ക്കുള്ള അനുസരണം ശിര്‍ക്കാണ് എന്ന്‍ എഴുതാന്‍ പറ്റും. അതു പോലെ ഇബാദത്തിനു അടിമത്വം എന്ന് അര്‍ഥം ഉണ്ടെങ്കില്‍ അല്ലാഹു അല്ലാത്തവര്‍ക്കുള്ള അടിമത്വം ശിര്‍ക്ക് ആണ് എന്ന്‍ എഴുതാന്‍ പറ്റും. അല്ലാഹു അല്ലാത്തവര്‍ക്കുള്ള ആരാധന ശിര്‍കാണ് എന്ന് പറയുന്നത് പോലെ. അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹന്‍ ഇല്ല എന്ന് പറയുന്നത് പോലെ.
അല്ലാഹു അല്ലാത്തവര്‍ക്കുള്ള എല്ലാ അനുസരണവും ഇബാദത്ത് അല്ല തന്നെ. എന്നാണ് ഷേക്ക് ഇബ്നു ബാസ് പറഞ്ഞതു. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു അല്ലാഹു വിനു ചെയ്യുന്ന അനുസരണം അല്ലാഹു വിനുള്ള ഇബാദത്ത് ആണ് എന്നാണ് . അതാണ് മുജാഹിദുകള്‍ പറയുന്നത് പ്രാര്‍ത്ഥന ഉള്‍ക്കൊള്ളുന്ന അനുസരണം ആണ് ഇബാദത്ത് ആകുന്നത് എന്ന്.
ഇബാദത്ത് ആകാന്‍ അനുസരണം വേണം എന്നുണ്ടോ? ഇല്ല. ഈസ നബി (അ) നെയും മറിയം ബീവിയും ക്രിസ്ത്യാനികള്‍ ആരാധിക്കുന്നു. അവര്‍ക്കുള്ള അനുസരണം ആണോ അത്. അല്ല തന്നെ. എന്നാല്‍ അവരോടുള്ള പ്രാര്‍ത്ഥന ഉള്ളത് കൊണ്ടാണ് അത്തരം കര്‍മ്മങ്ങള്‍ അവര്‍ക്കുള്ള ഇബാദത്ത് ആകുന്നതു.
പിശാചിനുള്ള അനുസരണം മുഴുവന്‍ പിശാചിനുള്ള ഇബാദത്ത് ആണോ? അല്ല. പിശാചിനെ അനുസരിച്ച് ഒരാള്‍ കല്ല് കുടിക്കുന്നത് പിശാചിനുള്ള ഇബാദത്ത് അല്ല. മോഷ്ടിക്കുന്നത് പിശാചിനുള്ള ഇബാദത്ത് അല്ല. പിശാചിന് ഇബാദത്ത് ചെയ്യല്‍ ശിര്‍ക്ക് ആണ്. മോഷണം ശിര്‍ക്ക് ആണോ? കള്ളുകുടി ശിര്‍ക്ക് ആണോ? എന്നാല്‍ പിശാചിനോടുള്ള പ്രാര്‍ത്ഥന ശിര്‍ക്ക് ആണ്.
ഇതാണ് ഉമര്‍ മൌലവി പറഞ്ഞതിന്റെ ഉദ്ദേശം. "അവസാനം എനിക്ക് അങ്ങേയറ്റം ബോധ്യപെട്ടു: അനുസരണം എന്ന് ഇബാദത്തിന് അര്‍ഥം വെക്കാന്‍ പറ്റുകയില്ല."
അത് ഇബ്നു ബാസിന്റെ വാക്കുകളില്‍ നിന്ന് കൂടുതല്‍ വ്യക്തമാകുന്നു.
ഇബാദത്തിന്റെ അര്‍ത്ഥ ത്തെ ക്കുറിച്ച് തഫ്സീര്‍ അമാനിയില്‍ കൊടുത്തത് വായിച്ചാല്‍ കൂടുതല്‍ വിശദമായി മനസ്സിലാകും.
അമാനി തഫ്സീറിന്റെ മൂന്നാം എഡിഷന്‍ 109, 110, 111, 112, 113 പേജ് കളിലെല്ലാം ഇതിന്റെ വിശദീകരണം ഉണ്ട്. 110 , 111 എന്നിവ വായിച്ചാല്‍ തന്നെ കാര്യന്ങ്ങള്‍ ഒരു വിധം പിടി കിട്ടും. അവയില്‍ പ്രസക്തമായ ചില ഭാഗങ്ങ്ങള്‍ ഞാന്‍ ടൈപ്പ് ചെയ്യാം.
'നിഘണ്ടുക്കള്‍ പരിശോധിച്ചാല്‍ 'ഇബാദത്ത്' (عبادة ) എന്ന പദത്തിന് പല അര്‍ത്ഥങ്ങളും കാണാം. 'അനുസരണം, പുണ്യകര്‍മ്മം, കീഴ്പെടല്‍, ഭക്തി അര്‍പ്പിക്കല്‍, വഴിപാടു, താഴ്മ പ്രകടിപ്പിക്കല്‍, എന്നിങ്ങനെയും, 'വണക്കം, ആരാധന, പൂജ, സേവ, പ്രീതിപ്പെടുത്തല്‍, എന്നിങ്ങനെയും അര്‍ഥങ്ങള്‍ കാണും. * ഈ അര്‍ത്ഥങ്ങളിലെല്ലാം തന്നെ വിനയത്തിന്റെയും താഴ്മയുടെയും അംശം അന്തര്ഭവിച്ചു കാണാം. എന്നാല്‍ 'ശറഇ' ന്റെ (മതത്തിന്റെ) സാങ്കേതികാര്‍ഥത്തിലുള്ള അതിന്റെ ഉദ്ദേശ്യം ശരിക്കും വ്യക്തമാക്കുന്ന ഒറ്റ വാക്ക് മലയാളത്തില്‍ കാണുന്നില്ല. ഉള്ളവയില്‍ വെച്ചു കൂടുതല്‍ അനുയോജ്യമായതെന്ന നിലക്ക് 'ആരാധന' എന്ന്‍ പരക്കെ വിവര്‍ത്തനം നല്‍കപ്പെട്ടു വരുന്നു. താഴ്മയുടെയും ഭക്തി ബഹുമാനത്തിന്റെയും അങ്ങേ അറ്റം പ്രകടിപ്പിക്കുക (اقصى غاية التذلل والخشوع ) എന്നാണു മതത്തില്‍ അതിനു അംഗീകരിക്കപ്പെട്ടു വരുന്ന വിവക്ഷ. ഖുര്‍ ആന്‍ വ്യാഖ്യാതാകളും, ഇസ്ലാമിലെ പണ്ഡിത ശ്രേഷ്ഠ ന്മാരും - വാക്കുകളില്‍ അല്‍പ സ്വല്പ വ്യത്യാസങ്ങള്‍ കണ്ടേക്കാമെങ്കിലും - മുന്കാലം മുതല്‍ക്കേ 'ഇബാടത്തിന്‍' നു നല്‍കി വരുന്ന നിര്‍വചനം അതാണ്.
ശേഷം ഇമാം ഇബ്നു കസീര്‍ പറഞ്ഞതിനെ ക്കുറിച്ചും മറ്റും വിശദീകരിച്ച ശേഷം 111 ല്‍ പറയുന്നത് കാണുക.
عبادة (ഇബാദത്തി) ന്നു അര്‍ത്ഥം പറയുമ്പോള്‍ ചില പണ്ഡിതന്മാര്‍ അറബിയില്‍ അതിന്നു طاعة ( ത്വാ അ ത്ത് ) എന്ന്‍ പറഞ്ഞു കാണും. ഈ വാക്കിന്ന് 'അനുസരണം' എന്നര്‍ത്ഥമുണ്ട് താനും. ഇതാണ് ഇക്കൂട്ടര്‍ അതിനു എടുത്തു കാണിക്കാറുള്ള ഒരു പ്രധാന തെളിവ്. വാസ്തവത്തില്‍ കല്പന അനുസരിക്കുക എന്ന അര്‍ത്ഥ ത്തിലല്ല അവര്‍ അത് ഉപയോഗിക്കാറുള്ളത്. പുണ്യപ്പെട്ട കാര്യം - അഥവാ സ്വമേധയ ചെയ്യുന്ന സല്‍ക്കര്‍മ്മം - എന്ന അര്‍ത്ഥ ത്തിലാണ് അവരത് ഉപയോഗിക്കുന്നത്. കല്പന അനുസരിക്കുക - അല്ലെങ്കില്‍ നിയമം അനുസരിക്കുക - എന്ന അര്‍ത്ഥ ത്തിലാകുമ്പോള്‍ അതിന്റെ ക്രിയാ രൂപം اطاع ( അത്വാ അ ) എന്നായിരിക്കും *പുണ്യം ചെയ്യുക എന്നും സ്വമേധയ നല്ല കാര്യം ചെയ്യുക എന്നും അര്‍ത്ഥ മാകുമ്പോള്‍ ക്രിയ تطوع (ത ത്വ വ്വ അ ) എന്നായിരിക്കും ഉപയോഗിക്കുക പതിവ്. ഐചികമായ (സുന്നത്ത്) നമസ്ക്കാരം പോലെയുള്ള നിര്‍ബന്ധമല്ലാത്ത പുണ്യ കര്‍മം ചെയ്യുക എന്നാണു അതിന്റെ സുപരിചിതമായ അര്‍ഥം എന്ന്‍ ഇമാം റാഗിബ് (റ) പ്രത്യേകം ചൂണ്ടിക്കാട്ടി യിരിക്കുന്നു. ഏതാണ്ട് അതു പോലെ ത്തന്നെ ഖാമൂസ് എന്ന പ്രസിദ്ധ നിഘണ്ടുവില്‍ അതിന്റെ കര്‍ത്താവ് ഫൈറൂസാബാദീ (റ) യും പറഞ്ഞു കാണാം. 2 :15 ലും 2:184 ലും കാണാവുന്ന പോലെ تطوع خيرا എന്ന് പറയുമ്പോള്‍ നിര്‍ബന്ധമല്ലാത്ത നല്ല കാര്യം സ്വമേധയ ചെയ്തു എന്നല്ലാതെ - നല്ലതായ അനുസരണം അനുസരിച്ചു എന്ന്‍ - അര്‍ഥം വരുന്നില്ല. ആരും അങ്ങിനെ പറയാറുമില്ല.
ഖുര്‍ ആന്റെ വാക്ക ര്‍ ഥ ങ്ങള്‍ ക്ക് വേണ്ടി പ്രത്യേകം തയ്യാറാ ക്കപ്പെട്ടതും എല്ലാവരും അംഗീകരിച്ചു വരുന്നതുമായ വിലപ്പെട്ട ഒരു നിഘണ്ടു വാണ് ഇമാം റാഗിബ് (റ) ന്റെ അല്‍ മുഫ്രാദാത്ത് (المفردات ) അതില്‍ അദ്ദേഹം പറയുന്നു. (അറബി ഒഴിവാക്കുന്നു.) ഉബൂദിയ്യത്ത് എന്ന വാക്കിന്റെ അർത്ഥമാണ് - അടിമത്വം-എന്നാൽ താഴ്മ പ്രകടിപ്പിക്കലാണ്. ഇബാദത്ത് അതിനേക്കാൾ ശക്തിയേറിയതാണ്. കാരണം അത് അങ്ങേ അറ്റത്തെ താഴ്മ കാണിക്കലാണ്. അങ്ങേ അറ്റം അനുഗ്രഹം ചെയ്യാൻ കഴിവുള്ളവനല്ലാതെ അതിനു അവകാശമില്ല. അത് അല്ലാഹുവ...ാണ് താനും. അതു കൊണ്ടാണ് അവനല്ലാതെ ഇബാദത്ത് ചെയ്യരുത് എന്ന് അവൻ പറഞ്ഞിരിക്കുന്നതും. ഇത് അൽ മുഫ്രദാത്തിൽ ഇമാം റാഗിബ് പറഞതാണ്.
ഇതിൽ നിന്ന് ഇബാദത്തും ഉബൂദിയ്യത്തും തമ്മിലുള്ള വ്യത്യാസം വ്യക്തമാകുന്നു. അതായത് ഉബൂദിയ്യത്തിനേക്കാൾ പ്രത്യേകമായതും, ശക്തമായതും ആയ ഒന്നാണ് ഇബാദത്ത്. മാത്രമല്ല അബദ (عبد ) എന്ന ക്രിയക്ക് മാത്രമേ ‘ഇബാദത്ത്’ എന്ന ധാതു രൂപം വരുകയുള്ളൂ. ‘ഉബൂദിയ്യത്ത്’ ആകട്ടെ അബുദ , അബദ എന്നീ രണ്ടു ക്രിയാരൂപങ്ങളുടെയും ധാതുരൂപമായി വരുകയും ചെയ്യും. അബദ യുടെ ധാതുവാകുമ്പോൾ അതിനും ‘ഇബാദത്തിന്റെ അർത്ഥം തന്നെയായിരിക്കും. അപ്പോൾ അത് സകർമ്മക രൂപത്തിലുള്ളതും ആയിരിക്കും. അബുദയുടേതാകുമ്പോൾ അടിമത്വം എന്നുമായിരിക്കും അർഥം. ഇപ്പോൾ ആ ക്രിയ അകർമ്മക ക്രിയയും ആയിരിക്കും. ചുരുക്കി പ്പറഞ്ഞാൽ അബദ എന്ന ക്രിയയും അതിൽ നിന്നുള്ള പദങ്ങളും ആരാധിക്കുക എന്ന അർത്ഥത്തിൽ മാത്രം ഉപയോഗിക്കപ്പെടുന്നു. ‘അബുദ’ എന്ന ക്രിയയും അതിൽ നിന്നുള്ള പദങ്ങളും അടിമത്വം - അഥവാ അടിമയായിരിക്കൽ - എന്ന അർത്ഥത്തിൽ മാത്രം ഉപയോഗിക്കപ്പെടുന്നു. ‘ഉബൂദിയ്യത്ത്’ ആകട്ടെ രണ്ടു ക്രിയാരൂപങ്ങളുടേയും ധാതുവായി വരുന്നതു കൊണ്ട് ‘ആരാധന’ എന്നും ‘അടിമത്വം’ എന്നുമുള്ള അർത്ഥങ്ങളിലും വരും. ഈ വ്യത്യാസങ്ങളെ വസ്തുനിഷ്ഠമായി മനസ്സിലാക്കാതിരിക്കുകയോ, ഗൌനിക്കാതിരിക്കുകയോ ചെയ്യുന്നതു കൊണ്ടാണ് ഇബാദത്ത് എന്ന വാക്കിനു ഭാഷാർത്ഥങ്ങൾ പറയുമ്പോൾ ‘അടിമത്വം’ അടിമവേല, അടിമവ്യത്തി എന്നൊക്കെ അർത്ഥം പറയപ്പെട്ടു വരുന്നത്. വാസ്തവത്തിൽ ഉബൂദിയ്യത്തിനല്ലാതെ ഇബാദത്തിനു അങ്ങിനെ ഭാഷയിലും അർത്ഥമില്ല.
തഫ്സീർ അമാനിയിൽ ഫാത്തിഹയിൽ അഞ്ചാം വചനത്തിന്റെ വിശദീകരണത്തിൽ ഇതെല്ലാം വായിക്കാം.
Subscribe to:
Comments (Atom)




