Saturday, September 15, 2012
Wednesday, September 12, 2012
ജിന്ന് മനുഷ്യശരീരത്തില്‍ പ്രവേശിക്കുമോ ?
11 hours ago
ജിന്ന് മനുഷ്യശരീരത്തില്‍ പ്രവേശിക്കുമോ ?.
http://jamaatheislami.blogspot.in/2012/09/blog-post_12.html — with Abdul Gafoor Ap, Zuhair Ali, Hafeezullah Kv, Ali Koya, Aboo Backer and Noorul Ameen.
2 people like this.
jamaatheislami.blogspot.com
എനിക്ക് ഇന്ന് ഒരു സുഹൃത്തില്‍നിന്ന് കിട്ടിയ ചോദ്യമാണിവിടെ തലക്കെട്ടായി നല്‍കിയിര
ിക്കുന്നത്. ഞാന്‍ ഒരു പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനാണെങ്കിലും ഇത് എന്റെ വ്യക്തിപരമായ പഠനവും അഭിപ്രായവുമാണ് മാത്രമാണ് എന്ന് വീണ്ടും ഉണര്‍ത്തുന്നു. ഖുര്‍ആനോ ഹദീസിനോ വിരുദ്ധമായ ഏത് പരാമാര്‍ശവും ചൂണ്ടിക്കാണിച്ചാല്‍ ഇതില്‍നിന...
Afthab Kannancheri ഈ വിഷയത്തിലെ ബാനെര്‍ ഇമേജുകള്‍ നന്നാവുണ്ട്!
Jamal Moidutty Thandantharayil CK LATHEEF :...അതിനാല്‍ ജിന്നിന് മനുഷ്യശരീരത്തില്‍ പ്രവേശിക്കാനാവില്ല എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഇത് വരെ നല്‍കപ്പെടാത്ത ഖണ്ഡിതമായ വല്ല തെളിവുകളും ആരെങ്കിലും കൊണ്ട് വരുന്നതുവരെ ഞാന്‍ ആ വിശ്വാസത്തില്‍ തന്നെയായിരിക്കും.
എന്തുകൊണ്ട് വിശ്വസിക്കുന്നില്ല ?.
ജിന്ന് എന്ന സൃഷ്ടി മനുഷ്യന് അദൃശ്യമാണ്......
(നബി (സ) പറഞ്ഞു : ആദമിന്റെ പുത്രന്റെ രക്തം സഞ്ചരിക്കുന്നിടത്തുകൂടിയെല്ലാം പിശാച് സഞ്ചരിക്കും)
ഓര്‍ക്കുക... ജിന്ന് മനുഷ്യശരീരത്തില്‍ പ്രവേശിക്കും എന്നതിന്റെ ഹദീസില്‍നിന്നുള്ള തെളിവാണ് മുകളില്‍ ഉദ്ധരിച്ചത്.
<<>>
പിശാച് എന്നാല്‍ എന്താണ് എന്നാണ് ലത്തീഫ് സാഹിബ് കരുതുന്നത്? അത് ജിന്നില്‍ പെട്ട അവിശ്വാസികളേയും തെമ്മടികലെയുമാണ് പൊതുവായി ഉദേശിക്കുന്നത്. എന്നാല്‍ മനുഷ്യരില്‍ പെട്ട അവിശ്വാസികളേയും തെമ്മടികളെയും ഇതേ പദം കൊണ്ട് വിശേഷിപ്പിക്കാറുണ്ട്. സൂറ നാസിന്റെ വിശദീകരണത്തില്‍ മൌദൂദി പറയുന്നത് നോക്കുക:
..വാക്യത്തിന്റെ ശരിയായ അര്‍ഥമിതാണ്: മനസ്സില്‍ ദുഷ്ചിന്തകളുണര്‍ത്തുന്ന, ജിന്നുകളില്‍ പെട്ടവരോ മനുഷ്യരില്‍ പെട്ടവരോ ആയ ദുര്‍ബോധകരുടെ ദ്രോഹത്തില്‍നിന്ന്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ ദുര്‍ബോധനം ചെയ്യുക എന്ന ദ്രോഹം ജിന്നു പിശാചുക്കളും മനുഷ്യപിശാചുക്കളും ചെയ്യുന്നുണ്ട്. രണ്ടു കൂട്ടരുടെ ദ്രോഹത്തില്‍നിന്നും ശരണം തേടാന്‍ ഉപദേശിച്ചിരിക്കുകയാണ് ഈ സൂറയില്‍. ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും ഈ ആശയത്തിന് പിന്തുണ ലഭിക്കുന്നുണ്ട്. സൂറ അല്‍അന്‍ആം 112-ാം 6:112 സൂക്തത്തില്‍ പ്രസ്താവിച്ചു: وَكَذَلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا شَيَاطِينَ الإنْسِ وَالْجِنِّ يُوحِي بَعْضُهُمْ إِلَى بَعْضٍ زُخْرُفَ الْقَوْلِ غُرُورًا (ഇവ്വിധം വഞ്ചനാത്മകമായ മോഹനവാക്യങ്ങള്‍ പരസ്പരം ബോധനം ചെയ്തുകൊണ്ടിരിക്കുന്ന പൈശാചിക നരന്മാരെയും പൈശാചിക ജിന്നുകളെയും നാം എല്ലാ പ്രവാചകന്മാരുടെയും ശത്രുക്കളാക്കിയിട്ടുണ്ട്). ഇമാം അഹ്മദും N1509 നസാഇയും N1478 ഇബ്നുഹിബ്ബാനും ഹ. അബൂദര്‍റില്‍നിന്ന് N1392 നിവേദനം ചെയ്യുന്നു: ഞാന്‍ നബി(സ)യുടെ സന്നിധിയില്‍ ചെന്നു, അദ്ദേഹം പള്ളിയിലായിരുന്നു. തിരുമേനി ചോദിച്ചു: `ഓ അബൂദര്‍റ് N1392, താങ്കള്‍ `നമസ്കരിച്ചുവോ.` ഞാന്‍ പറഞ്ഞു: ഇല്ല, തിരുമേനി: `എഴുന്നേറ്റ് നമസ്കരിക്കൂ.` അങ്ങനെ ഞാന്‍ നമസ്കരിച്ചു. വീണ്ടും വന്ന് ഇരിപ്പായി. തിരുമേനി പറഞ്ഞു: يَا أَبَاذرٍّ تَعَوَّذ بِاللَّهِ مِنْ شَرِّ شَيَاطِينِ الْجِنِّ وَالْإِنْسِ (ഓ, അബൂദര്‍റ് N1392, മനുഷ്യരിലെയും ജിന്നുകളിലെയും ചെകുത്താന്മാരുടെ ദ്രോഹത്തില്‍നിന്ന് അല്ലാഹുവില്‍ അഭയം തേടിക്കൊള്ളുക) H1061. ഞാന്‍ ചോദിച്ചു: `മനുഷ്യരിലും ചെകുത്താന്മാരുണ്ടോ തിരുദൂതരേ?` തിരുമേനി പറഞ്ഞു: `ഉണ്ട്`
പ്രവാചകന്‍ (സ) പറഞ്ഞത് ആദമിന്റെ മകന്റെ രക്തം സഞ്ചരിക്കുന്ന ഇടതുകൂടെ എല്ലാം പിശാചു സഞ്ചരിക്കും എന്നാണല്ലോ? അങ്ങിനെ മനുഷ്യന് രക്തത്തില്‍ കൂടി സഞ്ചരിക്കാന്‍ ഏതായാലും സാധ്യമല്ല. അപ്പോള്‍ ജിന്നില്‍ പെട്ട പിശാചു തന്നെ ആണ് എന്ന് വ്യക്തം ആണ്.
താങ്കള്‍ പറഞ്ഞു താങ്കള്ക് ജിന്ന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കും എന്ന് വിശ്വാസമില്ല എന്ന്.
പ്രവാചകന്‍ (സ) പറഞ്ഞിട്ട് വിശ്വസിക്കാത്ത ആള്‍ ഞാന്‍ പറഞ്ഞു വിശ്വസിച്ചിട്ടു കാര്യമൊന്നുമില്ല..! പ്രവാചകന്‍ (സ) പറഞ്ഞത് വിശ്വസിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ എങ്ങിനെ ആണ് നാം വിശ്വാസികള്‍ ആകുന്നത്?
[24:51]
തങ്ങള്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ് വിജയികള്‍. .
jamaatheislami.blogspot.com
എനിക്ക് ഇന്ന് ഒരു സുഹൃത്തില്‍നിന്ന് കിട്ടിയ ചോദ്യമാണിവിടെ തലക്കെട്ടായി നല്‍കിയിര
ിക്കുന്നത്. ഞാന്‍ ഒരു പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനാണെങ്കിലും ഇത് എന്റെ വ്യക്തിപരമായ പഠനവും അഭിപ്രായവുമാണ് മാത്രമാണ് എന്ന് വീണ്ടും ഉണര്‍ത്തുന്നു. ഖുര്‍ആനോ ഹദീസിനോ വിരുദ്ധമായ ഏത് പരാമാര്‍ശവും ചൂണ്ടിക്കാണിച്ചാല്‍ ഇതില്‍നിന...
Aboo Backer @Jamal Moidutty Thandantharayil
>പ്രവാചകന്‍ (സ) പറഞ്ഞത് ആദമിന്റെ മകന്റെ രക്തം സഞ്ചരിക്കുന്ന ഇടതുകൂടെ എല്ലാം പിശാചു സഞ്ചരിക്കും എന്നാണല്ലോ? അങ്ങിനെ മനുഷ്യന് രക്തത്തില്‍ കൂടി സഞ്ചരിക്കാന്‍ ഏതായാലും സാധ്യമല്ല.<
പിശാച് എന്നത് ജിന്നിലും മനുഷ്യരിലും പെട്ട ഒന്നാണ് എന്ന് ഖുര്‍ ആനിലൂടെയും ഹദീസിലൂടെയും വ്യക്തമായിരിക്കെ താങ്കളെങ്ങനെ മനുഷ്യ പിശാചുകള്‍ക്ക് രക്തത്തിലൂടെ സഞ്ചരിക്കാന്‍ സാധ്യമല്ല എന്ന് വാദിക്കും ? ഖുര്‍ആന്‍ / ഹദീസ് നിഷേധമാണ് നിങ്ങള്‍ നടത്തിയിരിക്കുന്നത്
Jamal Moidutty Thandantharayil Aboo Backer @Jamal Moidutty Thandantharayil
>പ്രവാചകന്‍ (സ) പറഞ്ഞത് ആദമിന്റെ മകന്റെ രക്തം സഞ്ചരിക്കുന്ന ഇടതുകൂടെ എല്ലാം പിശാചു സഞ്ചരിക്കും എന്നാണല്ലോ? അങ്ങിനെ മനുഷ്യന് രക്തത്തില്‍ കൂടി സഞ്ചരിക്കാന്‍ ഏതായാലും സാധ്യമല്ല.<
പിശാച് എന്നത് ജിന്നിലും മനുഷ്യരിലും പെട്ട ഒന്നാണ് എന്ന് ഖുര്‍ ആനിലൂടെയും ഹദീസിലൂടെയും വ്യക്തമായിരിക്കെ താങ്കളെങ്ങനെ മനുഷ്യ പിശാചുകള്‍ക്ക് രക്തത്തിലൂടെ സഞ്ചരിക്കാന്‍ സാധ്യമല്ല എന്ന് വാദിക്കും ? ഖുര്‍ആന്‍ / ഹദീസ് നിഷേധമാണ് നിങ്ങള്‍ നടത്തിയിരിക്കുന്നത്
30 minutes ago · Like<<<<<>>>>>ജിന്നിന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാനാവില്ല എന്നാണു ലത്തീഫ് സാഹിബിന്റെ വിശ്വാസം. പ്രവാചകന്‍ (സ) പിശാച് രക്തം സഞ്ചരിക്കുന്നിടതെല്ലാം സഞ്ചരിക്കും എന്ന് പഠിപ്പിച്ചതിനാല്‍ അത് ജിന്നിനെക്കുരിച്ചനെന്നും ലത്തീഫ് സാഹിബിന്റെ വാദം ശരിയല്ല എന്നുമാണ് ഞാന്‍ വാദിക്കുന്നത്..
ഞാന്‍ മേലെ എഴിതിയതു നന്നായി വായിച്ചിട്ട് അബൂബക്കര്‍ മറുപടി എഴുതിയാല്‍ മതി.
ഇനി താങ്കളുടെ വാദം എന്താണ്? മനുഷ്യന്‍ മനുഷ്യ ശരീരത്തില്‍ രക്തം സഞ്ചരിക്കുന്നിടതൊക്കെ സഞ്ചരിക്കും എന്നാണോ? രണ്ടു ജമാ അതുകാരുടെ വീക്ഷണം ഇങ്ങിനെ രണ്ടു തരം ആയതില്‍ ഞാന്‍ അത്ഭുതപ്പെടുന്നില്ല. സഹതാപം മാത്രമേ ഉള്ളൂ..!
Aboo Backer Jamal Moidutty Thandantharayil
സഹതാപം ഒക്കെ അവിടെ വെക്കൂ, വിവിധ തരം മുജഹിടുകള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ താങ്കളുടെ പക്കലുള്ളത് തന്നെ മതിയാവില്ല :)
എന്റെ ചോദ്യം ഇതാണ് - പിശാചു എന്നത് മനുഷ്യരിലും ജിന്നുകളിലും പെട്ടതാണ് എന്ന് ഖുര്‍ആനും ഹദീസും വ്യക്തമാക്കുകയും അത് അന്ഗീകരിക്കുകയും ചെയ്യുമെങ്കില്‍ പിന്നെ രക്തമോടുന്ന സ്ഥലത്തൊക്കെ പിശാച് പ്രവേശിക്കും എന്ന് ഹദീസില്‍ വന്നാല്‍ അതില്‍ നിന്നും നിങ്ങള്‍ മനുഷ്യ പിശാചിനെ മാറ്റി നിര്‍ത്തുന്നതെങ്ങനെ? നിങ്ങളുടെ ബുധിക്കോ യുക്തിക്കോ യോജിക്കാത്തത് ഹദീസില്‍ വന്നാല്‍ അങ്ങീകരിക്കില്ല എന്ന ലൈന്‍ ആണെങ്കില്‍ അത് തുറന്നു പറയാം
അല്ലെങ്കില്‍ ആ ഹദീസില്‍ മനുഷ്യ പിശാച് ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നതിന് വേറെ ഹദീസ് കൊണ്ട് വരണം, നിങ്ങളുട ബുദ്ധിക്ക് അനുസരിച്ചുള്ള യുക്തിവാദം ഇവിടെ സ്വീകാര്യമല്ല
Vadakkan Hassan ന്റെ പടച്ചോനെ വേറെ എന്തൊക്കെ ചര്‍ച്ച ചെയ്യാന്‍ കിടക്കുന്നു. ജിന്നാത്രേ.. വല്ലാത്തൊരു ദുയോഗം തന്നെ നമ്മുടെ ഖൌമിന്റെത്.
Jamal Moidutty Thandantharayil Jamal Moidutty Thandantharayil ജമാഅതുകാരുടെ വാദം..!
മനുഷ്യന്‍ മനുഷ്യനിലെ രക്തം ഓടുന്നിടതൊക്കെ സഞ്ചരിക്കുമെന്ന് വിശ്വസിച്ചില്ലെങ്കില്‍ യുക്തിവാദം ആയി പോകുമത്രേ.. പിശാച് എന്നാല്‍ ജിന്നിലും മനുഷ്യനിലും ഉള്ളവര്‍ ഉള്‍പെടും എന്നതിനാല്‍ (സൂറ : നാസ്) പിശാച് മനുഷ്യനിലെ രക്തം ഓടുന്നിടതൊക്കെ സഞ്ചരിക്കും എന്ന് പറഞ്ഞതില്‍ നിന്നും ജിന്നും മനുഷ്യന്യം മനുഷ്യ ശരീരത്തിലെ രക്തം ഓടുന്നിടതൊക്കെ സഞ്ചരിക്കും എന്ന് വിശ്വസിച്ചില്ലെങ്കില്‍ അത് ഹദീസ് നിഷേധവും അഖ് ലാനിയതും ആകും എന്നാണ് ജമാ അത് പ്രവര്‍ത്തകനായ അബൂബക്കറിന്റെ വാദം.. സികെ ലത്തീഫിനും ഇതേ വടം ഉണ്ട് എന്ന് തോന്നുന്നു..! അതോ എല്ലാ ജമാ അതുകാര്കും ഇതേ വാദം ആണോ?
Aboo Backer @Jamal Moidutty Thandantharayil
>പ്രവാചകന്‍ (സ) പറഞ്ഞത് ആദമിന്റെ മകന്റെ രക്തം സഞ്ചരിക്കുന്ന ഇടതുകൂടെ എല്ലാം പിശാചു സഞ്ചരിക്കും എന്നാണല്ലോ? അങ്ങിനെ മനുഷ്യന് രക്തത്തില്‍ കൂടി സഞ്ചരിക്കാന്‍ ഏതായാലും സാധ്യമല്ല.<
പിശാച് എന്നത് ജിന്നിലും മനുഷ്യരിലും പെട്ട ഒന്നാണ് എന്ന് ഖുര്‍ ആനിലൂടെയും ഹദീസിലൂടെയും വ്യക്തമായിരിക്കെ താങ്കളെങ്ങനെ മനുഷ്യ പിശാചുകള്‍ക്ക് രക്തത്തിലൂടെ സഞ്ചരിക്കാന്‍ സാധ്യമല്ല എന്ന് വാദിക്കും ? ഖുര്‍ആന്‍ / ഹദീസ് നിഷേധമാണ് നിങ്ങള്‍ നടത്തിയിരിക്കുന്നത്
51 minutes ago · Like
Jamal Moidutty Thandantharayil Aboo Backer @Jamal Moidutty Thandantharayil
>പ്രവാചകന്‍ (സ) പറഞ്ഞത് ആദമിന്റെ മകന്റെ രക്തം സഞ്ചരിക്കുന്ന ഇടതുകൂടെ എല്ലാം പിശാചു സഞ്ചരിക്കും എന്നാണല്ലോ? അങ്ങിനെ മനുഷ്യന് രക്തത്തില്‍ കൂടി സഞ്ചരിക്കാന്‍ ഏതായാലും സാധ്യമല്ല.<
പിശാച് എന്നത് ജിന്നിലും മനുഷ്യരിലും പെട്ട ഒന്നാണ് എന്ന് ഖുര്‍ ആനിലൂടെയും ഹദീസിലൂടെയും വ്യക്തമായിരിക്കെ താങ്കളെങ്ങനെ മനുഷ്യ പിശാചുകള്‍ക്ക് രക്തത്തിലൂടെ സഞ്ചരിക്കാന്‍ സാധ്യമല്ല എന്ന് വാദിക്കും ? ഖുര്‍ആന്‍ / ഹദീസ് നിഷേധമാണ് നിങ്ങള്‍ നടത്തിയിരിക്കുന്നത്
30 minutes ago · Like<<<<<>>>>>ജിന്നിന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാനാവില്ല എന്നാണു ലത്തീഫ് സാഹിബിന്റെ വിശ്വാസം. പ്രവാചകന്‍ (സ) പിശാച് രക്തം സഞ്ചരിക്കുന്നിടതെല്ലാം സഞ്ചരിക്കും എന്ന് പഠിപ്പിച്ചതിനാല്‍ അത് ജിന്നിനെക്കുരിച്ചനെന്നും ലത്തീഫ് സാഹിബിന്റെ വാദം ശരിയല്ല എന്നുമാണ് ഞാന്‍ വാദിക്കുന്നത്..
ഞാന്‍ മേലെ എഴിതിയതു നന്നായി വായിച്ചിട്ട് അബൂബക്കര്‍ മറുപടി എഴുതിയാല്‍ മതി.
ഇനി താങ്കളുടെ വാദം എന്താണ്? മനുഷ്യന്‍ മനുഷ്യ ശരീരത്തില്‍ രക്തം സഞ്ചരിക്കുന്നിടതൊക്കെ സഞ്ചരിക്കും എന്നാണോ? രണ്ടു ജമാ അതുകാരുടെ വീക്ഷണം ഇങ്ങിനെ രണ്ടു തരം ആയതില്‍ ഞാന്‍ അത്ഭുതപ്പെടുന്നില്ല. സഹതാപം മാത്രമേ ഉള്ളൂ..!
20 minutes ago · Like
Aboo Backer Jamal Moidutty Thandantharayil
സഹതാപം ഒക്കെ അവിടെ വെക്കൂ, വിവിധ തരം മുജഹിടുകള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ താങ്കളുടെ പക്കലുള്ളത് തന്നെ മതിയാവില്ല :)
എന്റെ ചോദ്യം ഇതാണ് - പിശാചു എന്നത് മനുഷ്യരിലും ജിന്നുകളിലും പെട്ടതാണ് എന്ന് ഖുര്‍ആനും ഹദീസും വ്യക്തമാക്കുകയും അത് അന്ഗീകരിക്കുകയും ചെയ്യുമെങ്കില്‍ പിന്നെ രക്തമോടുന്ന സ്ഥലത്തൊക്കെ പിശാച് പ്രവേശിക്കും എന്ന് ഹദീസില്‍ വന്നാല്‍ അതില്‍ നിന്നും നിങ്ങള്‍ മനുഷ്യ പിശാചിനെ മാറ്റി നിര്‍ത്തുന്നതെങ്ങനെ? നിങ്ങളുടെ ബുധിക്കോ യുക്തിക്കോ യോജിക്കാത്തത് ഹദീസില്‍ വന്നാല്‍ അങ്ങീകരിക്കില്ല എന്ന ലൈന്‍ ആണെങ്കില്‍ അത് തുറന്നു പറയാം
അല്ലെങ്കില്‍ ആ ഹദീസില്‍ മനുഷ്യ പിശാച് ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നതിന് വേറെ ഹദീസ് കൊണ്ട് വരണം, നിങ്ങളുട ബുദ്ധിക്ക് അനുസരിച്ചുള്ള യുക്തിവാദം ഇവിടെ സ്വീകാര്യമല്ല
15 minutes ago · ലൈക്
ഇവിടെ മനുഷ്യന്‍ മനുഷ്യ ശരീരത്തില്‍ രക്തം സഞ്ചരിക്കുന്നിടതൊക്കെ സഞ്ചരിക്കും എന്ന് ആണ് പ്രവാചക തിരുമേനി ഉദ്ദേശിച്ചിരിക്കുന്നത് എന്ന് എന്ത് അടിസ്ഥാനത്തില്‍ ആണ് അബൂബക്കര്‍ പറഞ്ഞത്? പ്രവാചക തിരുമേനിയുടെ മേല്‍ ഒരു കള്ളം പറഞ്ഞവന്‍ നരകത്തില്‍ അവന്റെ സീറ്റ് ഉറപ്പിച്ചു കൊള്ളട്ടെ എന്ന് നബി(സ)പറഞ്ഞത് താങ്കള്ക് അറിയാമല്ലോ? താങ്കളുടെ വാദം സത്യം ആണെന്ന് താങ്കള്‍ പോലും വിശ്വസിക്ക്കുന്നുണ്ടോ? ഇല്ലെങ്കില്‍ എന്താണ് താങ്കള്‍ ഇങ്ങിനെ വാദിക്കാന്‍ കാരണം?
നബി (സ ) പറഞ്ഞു: നിങ്ങളില്‍ നിന്ന് ഒരാളും തന്നെ ജിന്നില്‍ നിന്നുള്ള അവന്റെ ഇണയും മലക്കില്‍ നിന്നുള്ള അവന്റെ ഇണയും അവനില്‍ നിയോഗിക്കപ്പെടാതെ ഇല്ല. സഹാബികള്‍ ചോദിച്ചു: അങ്ങേക്കുമോ? തിരുമേനി പറഞ്ഞു: എനിക്കും തന്നെ. പക്ഷെ, എന്റെ ഇണയുടെ മേല്‍ അല്ലാഹു എനിക്ക് സഹായം നല്‍കിയിരിക്കുന്നു. അതിനാല്‍ അവന്‍ കീഴോതുങ്ങിയിരിക്കുന്നു. അവന്‍ എന്നോട് നല്ലതിനല്ലാതെ ഉപദേശിക്കുകയില്ല. (മുസ്ലിം )
ഇവിടെ ജിന്നില്‍ നിന്നും മലക്കില്‍ നിന്നുമുള്ള ഖരീനിനെ കുറിച്ച് നബി(സ) പഠിപ്പിച്ചത് കാണുക. ഇതില്‍ മനുഷ്യനെ കുറിച്ച് പറഞ്ഞിട്ടില്ല. അങ്ങിനെ മനുഷ്യരില്‍ നിന്നുള്ള ഏതെങ്കിലും പിശാചിനെ മനുഷ്യന്റെ മേല്‍ നിയോഗിചിട്ടുമില്ല. ഇനി ഈ ജിന്നിലെ ഖരീനിനെ തന്നെയാണ് പിശാചു ആയി പൊതുവായി പറയപ്പെടുന്നത്. ഷേക്ക് ഇബ്നു ബാസ് ഈ ഹദീസ് ഉദ്ദരിച്ച് പിശാചു ജിന്നില്‍ പെട്ടവന്‍ ആണെന്ന് പറയുന്നത് കാണുക: أي مكن القرينين القرين من الجن والقرين من الملائكة، وحتى النبي صلى الله عليه وسلم معه شيطان وهو القرين من الجن كما تقدم وهو الحديث بذلك قول النبي عليه الصلاة والسلام: ((ما منكم من أحد إلا ومعه قرينه من الملائكة ومن الجن، قالوا: وأنت يا رسول الله قال: وأنا إلا أن الله أعانني عليه فأسلم فلا يأمرني إلا بخير))[3]، والمقصود أن كل إنسان معه قرين من الملائكة وقرين من الشياطين، فالمؤمن يقهر شيطانه بطاعة الله والاستقامة على دينه، ويذل شيطانه حتى يكون ضعيفاً لا يستطيع أن يمنع المؤمن من الخير ولا أن يوقعه في الشر إلا ما شاء الله
[114:5] മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍.
[114:6] മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.
ഈ വചനങ്ങളുടെ വിവരണം ഞാന്‍ മേലെ കൊടുത്തത് മൌദൂദി പറഞ്ഞ വിവരങ്ങള്‍ നിങ്ങളെ ഒര്മിപ്പിക്കാനാണ്..!
ما الفرق بين الشيطان والجن، وهل الشيطان يتناسل من ذكر وأنثى؟ وإذا كان أبوهم طرد...See More
Aboo Backer ജിന്ന് ബാധക്ക് (ജിന്ന് മനുഷ്യരിലൂടെ സംസാരിക്കുകയും, ഭ്രാന്തമായ വിക്രിയികള്‍ കാണിക്കുകയുമൊക്കെ ചെയ്യുന്ന പ്രവര്‍ത്തി ) തെളിവായി ജിന്ന് മുജാഹിദ് വിഭാഗം ഉദ്ധരിക്കുന്ന ഹദീസ് (രക്തമോടുന്നയിടതൊക്കെ പിശാച് സഞ്ചരിക്കും ) അക്ഷരാര്‍ത്ഥത്തില്‍ എടുത്താല്‍ എന്ത് സംഭവിക്കും എന്നത് ജമാലിനെ ബോധ്യപ്പെടുത്താന്‍ വേണ്ടി പറഞ്ഞതാണ് മനുഷ്യ പിശാച് വാദം. അക്ഷരങ്ങളില്‍ പിടിച്ചു തൂങ്ങിയാല്‍ നിങ്ങളും പെടും എന്ന് ഞാന്‍ വ്യക്തമായി തെളിയിച്ചു, മുജാഹിദ് അക്ഷരപൂജക്കപ്പുറം ആരെങ്കിലും ഒരു അഭിപ്രായം പറഞ്ഞാല്‍ അയാളെ ഹദീസ് നിഷേധിയും കാഫിരുമൊക്കെ ആക്കുന്ന മുജാഹിദ് ശൈലി നിങ്ങളെ ബോധ്യപ്പെടുത്തിയതാണ്. ജയിക്കാന്‍ വേണ്ടി നിങ്ങള്‍ നടത്തുന്ന തറ ദുര്‍വ്യാഖ്യാനം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്തിരിക്കുന്നു
Jamal Moidutty Thandantharayil നമ്മില്‍ ദുര്‍വ്യാഖ്യാനം നടത്തുന്നവരുടെ തട്ടിപ്പ് അല്ലാഹു പുറത്തു കൊണ്ട് വരട്ടെ.. ആമീന്‍...!
Mohamed Manjeri ജിന്ന് രക്തനാഡികളിൽ നീന്തിത്തുടിക്കുന്ന കാര്യത്തിൽ തീരുമാനം വേഗമായി അല്ലേ ജമാൽ?.. പക്ഷേ അല്ലാഹുവിന്റെ കാര്യത്തിൽ അതേ അടിസ്ഥാനത്തിൽ ജമാലിന്റെ തീരുമാനം അറിയാൻ താല്പര്യമുണ്ട്. واعلموا أن الله يحول بين المرء وقلبه - ഇപ്പറഞ്ഞ അല്ലാഹു ഉള്ള സ്ഥലം ഏതാണാവോ?.. മനുഷ്യന്റെ ഓരോ അവയവത്തെയും തെറ്റു ചെയ്യാൻ പ്രേരിപ്പിക്കുന്നു എന്ന് മനസ്സിലാക്കാൻ അറബിയിൽ മുഹമ്മദ നബി തങ്ങൾ ഉപയോഗിച്ച ഒരു വാക്കിനെ സ്വന്തം താല്പര്യത്തിനു സഹായിക്കും എന്നു വെച്ച് ഇങ്ങനെ മുറുകെപ്പിടിക്കാമേങ്കിൽ ഖുർആനിലെ മേൽ സൂക്തത്തിനും അതേ നിയമം ബാധകമാണോ?
Jamal Moidutty Thandantharayil Mohamed Manjeri ജിന്ന് രക്തനാഡികളിൽ നീന്തിത്തുടിക്കുന്ന കാര്യത്തിൽ തീരുമാനം വേഗമായി അല്ലേ ജമാൽ?.. പക്ഷേ അല്ലാഹുവിന്റെ കാര്യത്തിൽ അതേ അടിസ്ഥാനത്തിൽ ജമാലിന്റെ തീരുമാനം അറിയാൻ താല്പര്യമുണ്ട്. واعلموا أن الله يحول بين المرء وقلبه - ഇപ്പറഞ്ഞ അല്ലാഹു ഉള്ള സ്ഥലം ഏതാണാവോ?.. മനുഷ്യന്റെ ഓരോ അവയവത്തെയും തെറ്റു ചെയ്യാൻ പ്രേരിപ്പിക്കുന്നു എന്ന് മനസ്സിലാക്കാൻ അറബിയിൽ മുഹമ്മദ നബി തങ്ങൾ ഉപയോഗിച്ച ഒരു വാക്കിനെ സ്വന്തം താല്പര്യത്തിനു സഹായിക്കും എന്നു വെച്ച് ഇങ്ങനെ മുറുകെപ്പിടിക്കാമേങ്കിൽ ഖുർആനിലെ മേൽ സൂക്തത്തിനും അതേ നിയമം ബാധകമാണോ?
9 minutes ago · Like
<<>>
എന്താണ് മുഹമ്മദ് മഞ്ചേരി , താങ്കളുടെ വാദം?
(നബിയേ,) നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൌലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവാരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ.
അവര്‍ പ്രാര്‍ത്ഥിക്കും:) ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്‍റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു
Mohamed Manjeri പിശാച് മനുഷ്യന്റെ നാഡിഞരമ്പുകൾക്കുള്ളിൽ സഞ്ചരിക്കുമെന്നതിൽ നിന്ന് മനുഷ്യന്റെ ഓരോ ഇഞ്ചിലും പൈശാചിക പ്രേരണ ഉണ്ടാവും എന്നു മനസ്സിലാക്കാതെ പിശാചുക്കൾ സഞ്ചരിക്കുന്ന എക്സ്‌പ്രസ്സ് വേ മനുഷ്യന്റെ ഞരമ്പാണ് എന്ന രീതിയിൽ വ്യാഖ്യാനിച്ച് അതിൽ നിന്ന് മത വിധി ഒരുട്ടിപ്പെരട്ടി എടുക്കാൻ പടച്ചവനെ പേടി തടസ്സമല്ലെങ്കിൽ അല്ലാഹു എവിടെയാണെന്ന് മേല്പറഞ്ഞ ആയത്തുകൊണ്ടും തീരുമാനത്തിലെത്താം..
Mohamed Manjeri പിശാാചിന്റെ സഞ്ചാര പഥം പഠിപ്പിക്കാനാണോ നബി ആ ഹദീസിൽ ശ്രമിക്കുന്നത്? അതല്ല, മനുഷ്യനിൽ പിശാച് എത്രത്തോളം സ്വാധീനിക്കും എന്നു പഠിപ്പിക്കനാണോ?.
Jamal Moidutty Thandantharayil Mohamed Manjeri പിശാച് മനുഷ്യന്റെ നാഡിഞരമ്പുകൾക്കുള്ളിൽ സഞ്ചരിക്കുമെന്നതിൽ നിന്ന് മനുഷ്യന്റെ ഓരോ ഇഞ്ചിലും പൈശാചിക പ്രേരണ ഉണ്ടാവും എന്നു മനസ്സിലാക്കാതെ പിശാചുക്കൾ സഞ്ചരിക്കുന്ന എക്സ്‌പ്രസ്സ് വേ മനുഷ്യന്റെ ഞരമ്പാണ് എന്ന രീതിയിൽ വ്യാഖ്യാനിച്ച് അതിൽ നിന്ന് മത വിധി ഒരുട്ടിപ്പെരട്ടി എടുക്കാൻ പടച്ചവനെ പേടി തടസ്സമല്ലെങ്കിൽ അല്ലാഹു എവിടെയാണെന്ന് മേല്പറഞ്ഞ ആയത്തുകൊണ്ടും തീരുമാനത്തിലെത്താം..
7 minutes ago · ലൈക്
<<>>
കഷ്ടം. ഞാന്‍ ഹദീസിനെ ഒട്ടും വ്യാഖ്യനിച്ചില്ല. അതില്‍ പറഞ്ഞ പോലെ അത് സ്വീകരിച്ചാല്‍ പടച്ചവനെ പേടി ഇല്ല എന്നാണ് താങ്കള്‍ ആരോപിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുന്നത് താങ്കളാണ്. പ്രവാചകന്‍ പറഞ്ഞ പോലെ അതിനെ മനസ്സിലാക്കരുത് എന്ന് പറയുന്നതും താങ്കളാണ്. എന്നിട്ട് താങ്കള്‍ മുത്തഖിയും ഞാന്‍ കപടനും. കൊള്ളാം...!
ഞാന്‍ ലത്തീഫ് സാഹിബിന്റെ ബ്ലോഗില്‍ നിന്ന് നേരെ കോപി പേസ്റ്റു ചെയ്യുന്നു: ഹദീസ്..!
أن النبي صلى الله عليه وسلم قال: "إن الشيطان يجري من ابن آدم مجرى الدم
(നബി (സ) പറഞ്ഞു : ആദമിന്റെ പുത്രന്റെ രക്തം സഞ്ചരിക്കുന്നിടത്തുകൂടിയെല്ലാം പിശാച് സഞ്ചരിക്കും)
CK Latheef ഹഹ... ഇവിടെ ഇത്ര ചര്‍ച നടന്നോ ?.... വിശുദ്ധഖുര്‍ആനിലും ഹദീസിലും ആലംങ്കാരികമായി പറഞ്ഞ കാര്യങ്ങളെയൊക്കെ അക്ഷരങ്ങളിലെടുത്ത് വ്യാഖ്യാനിച്ചാല്‍ സംഘടനകള്‍ പിളര്‍ന്ന് പിളര്‍ന്ന് പോവുകയേ ഉള്ളൂ. അതേ സമയം അതിന്റെ ആശയവും സന്ദേശവും കണ്ടെത്താന്‍ ശ്രമിച്ചാല്‍ വ്യഖ്യാനം അല്‍പം ഭിന്നമായാലും വഴിപിഴച്ചുപോവുകയില്ല.
CK Latheef മുഹമ്മദ് സൂചിപ്പിച്ച ഉദാഹരണം ശരിയാണ് ഇത്തരം സൂക്തങ്ങളിലൊക്കെ അതേ തത്വം നടപ്പാക്കിയാല്‍ യഥാര്‍ഥ സന്ദേശം ലഭിക്കുകയുമില്ല. മറ്റെന്തൊക്കെയോ ധാരണയില്‍ അകപ്പെടുകയും ചെയ്യും. വനഹ്നു അഖ്റബു ഇലൈഹി മിന്‍ ഹബ്ലില്‍ വരീദ്.. മനുഷ്യനോട് അല്ലാഹുവിന്റെ സാമീപ്യം സൂചിപ്പിക്കാന്‍ പ്രയോഗിച്ച ഒരു പ്രയോഗമല്ലേ ഇത്. എന്ന പോലെ പിശാചിനെ സദാസമയവും കരുതിയിരിക്കണം അവന്‍ എപ്പോഴും നിങ്ങളുടെ കൂടെയുണ്ട് എന്ന് മാത്രമേ അതിന് അര്‍ഥം നല്‍കാന്‍ കഴിയൂ. അതല്ല ഇനി അക്ഷരങ്ങളില്‍ തന്നെ എടുക്കണമെങ്കില്‍ മനുഷ്യമനസ്സിലെ തന്നെ തിന്മക്ക് പ്രേരിപ്പിക്കുന്ന മനസ്സിനെയാണ് പിശാചെന്ന് ഞാന്‍ പറയും.
Jamal Moidutty Thandantharayil يَا أَيُّهَا الَّذِينَ آمَنُوا اسْتَجِيبُوا لِلَّـهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ ۖ وَاعْلَمُوا أَنَّ اللَّـهَ يَحُولُ بَيْنَ الْمَرْءِ وَقَلْبِهِ وَأَنَّهُ إِلَيْهِ تُحْشَرُونَ ﴿٢٤
[8:24]
നിങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോള്‍ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക. മനുഷ്യന്നും അവന്‍റെ മനസ്സിനും ഇടയില്‍ അല്ലാഹു മറയിടുന്നതാണ് എന്നും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങള്‍ അറിഞ്ഞ് കൊള്ളുക.
<<>>
@ മുഹമ്മദ് മഞ്ചേരി : ഈ ആയതില്‍ നിന്ന് എന്താണ് താങ്കള്ക് പറയാന്‍ ഉള്ളത്..!
CK Latheef നിങ്ങള്‍ ഹവയെ പിന്തുടരരുത് എന്ന് പറഞ്ഞിട്ടുണ്ടല്ലോ (വലാ തത്തബിഅ് അല്‍ ഹവാ) അതേ പ്രകാരം വലാ തത്തബിഅ് ഖുതുവാത്തി ശൈത്വാനി എന്നും പറഞ്ഞിട്ടുണ്ട്.
പ്രിയ ജമാല്‍ കാര്യങ്ങളെ അല്‍പം ബുദ്ധികൂടി ഉപയോഗപ്പെടുത്തി സമീപിച്ച് നോക്കൂ. താങ്കള്‍ക്ക് ഈ ജിന്നിന്റെ കുടുക്കില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയും. ഹഖ്ലാനികള്‍ എന്ന് പറഞ്ഞ ബുദ്ധി ഉപയോഗിക്കുന്നവരെ പരിഹസിക്കേണ്ട. ബുദ്ധി ഉപയോഗിക്കാന്‍ തന്നെയാണ് അല്ലാഹു നല്‍കിയിരിക്കുന്നത്.
Jamal Moidutty Thandantharayil CK Latheef മുഹമ്മദ് സൂചിപ്പിച്ച ഉദാഹരണം ശരിയാണ് ഇത്തരം സൂക്തങ്ങളിലൊക്കെ അതേ തത്വം നടപ്പാക്കിയാല്‍ യഥാര്‍ഥ സന്ദേശം ലഭിക്കുകയുമില്ല. മറ്റെന്തൊക്കെയോ ധാരണയില്‍ അകപ്പെടുകയും ചെയ്യും. വനഹ്നു അഖ്റബു ഇലൈഹി മിന്‍ ഹബ്ലില്‍ വരീദ്.. മനുഷ്യനോട് അല്ലാഹുവിന്റെ സാമീപ്യം സൂചിപ്പിക്കാന്‍ പ്രയോഗിച്ച ഒരു പ്രയോഗമല്ലേ ഇത്. എന്ന പോലെ പിശാചിനെ സദാസമയവും കരുതിയിരിക്കണം അവന്‍ എപ്പോഴും നിങ്ങളുടെ കൂടെയുണ്ട് എന്ന് മാത്രമേ അതിന് അര്‍ഥം നല്‍കാന്‍ കഴിയൂ. അതല്ല ഇനി അക്ഷരങ്ങളില്‍ തന്നെ എടുക്കണമെങ്കില്‍ മനുഷ്യമനസ്സിലെ തന്നെ തിന്മക്ക് പ്രേരിപ്പിക്കുന്ന മനസ്സിനെയാണ് പിശാചെന്ന് ഞാന്‍ പറയും.
3 minutes ago · ലൈക്
<<>>
പ്രവാചകന്‍ (സ ) പറഞ്ഞ പോലെ എടുത്താല്‍ എന്താണ് ഉണ്ടാകുന്ന പ്രശ്നങ്ങള്‍.
അത് താങ്കളുടെ മാത്രം അഭിപ്രായം ആണോ? സഹാബക്കാലോ സലഫു സ്വലിഹു കളോ അപ്രകാരം പറഞ്ഞിട്ടുണ്ടോ?
CK Latheef ജമാല്‍ പറഞ്ഞ് വന്ന വിഷയത്തില്‍നിന്ന് രക്ഷപ്പെടാന്‍ നോക്കുകയാണോ ?.
CK Latheef പറഞ്ഞ പോലെ തന്നെയാണ് എടുക്കേണ്ടത്. പക്ഷെ അത് ബുദ്ധി ഉപയോഗിക്കാനാവാത്ത കമ്പ്യൂട്ടറിനെ പോലെ പ്രവാചക നിര്‍ദ്ദേശങ്ങളെ എടുക്കരുത്. ബുദ്ധിയുള്ള മനുഷ്യരോടാണ് പ്രവാചകന്‍ സംസാരിച്ചിട്ടുള്ളത് എന്ന് അറിയുക.
Jamal Moidutty Thandantharayil CK Latheef നിങ്ങള്‍ ഹവയെ പിന്തുടരരുത് എന്ന് പറഞ്ഞിട്ടുണ്ടല്ലോ (വലാ തത്തബിഅ് അല്‍ ഹവാ) അതേ പ്രകാരം വലാ തത്തബിഅ് ഖുതുവാത്തി ശൈത്വാനി എന്നും പറഞ്ഞിട്ടുണ്ട്.
പ്രിയ ജമാല്‍ കാര്യങ്ങളെ അല്‍പം ബുദ്ധികൂടി ഉപയോഗപ്പെടുത്തി സമീപിച്ച് നോക്കൂ. താങ്കള്‍ക്ക് ഈ ജിന്നിന്റെ കുടുക്കില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയും. ഹഖ്ലാനികള്‍ എന്ന് പറഞ്ഞ ബുദ്ധി ഉപയോഗിക്കുന്നവരെ പരിഹസിക്കേണ്ട. ബുദ്ധി ഉപയോഗിക്കാന്‍ തന്നെയാണ് അല്ലാഹു നല്‍കിയിരിക്കുന്നത്.
about a minute ago · ലൈക്
<<>>
നിങ്ങള്‍ തന്നിഷ്ടത്തെ പിന്‍ തുടരുത് എന്നും പിശാചിന്റെ കാലടിപ്പാടുകള്‍ പിന്തുടരുത് എന്നും പറഞ്ഞിട്ടുള്ളത് വളരെ വ്യക്തം അല്ലെ?
അല്ലാഹുവിന്റെ ദീന്‍ മാറ്റത്തിരുത്തലുകള്‍ ഇല്ലാതെ സ്വീകരിച്ചത് കൊണ്ട് എനിക്ക് ഇതുവരെ ജിന്നിന്റെ കുടുക്കില്‍ പെടേണ്ടി വന്നിട്ടില്ല. ഞാന്‍ അല്ലാഹുവില്‍ ഭരമെല്പിക്കുന്നവന്‍ ആണ്..!.
CK Latheef അല്ലാഹുവിന്റെ ദീന്‍ മാറ്റത്തിരുത്തലുകളില്ലാതെ സ്വീകരിച്ചുവെന്ന് പറയുന്ന മുജാഹിദുകള്‍ തന്നെയാണ് നാലും അഞ്ചുമായി പിളരുന്നത് എന്നത് താങ്കളോര്‍ക്കണം.
CK Latheef നിങ്ങള്‍ക്ക് സംഭവിച്ച പിഴവ് ബുദ്ധി ഉപോയഗിച്ച് പഠിക്കേണ്ടതിനെ അവ ഉപയോഗപ്പെടുത്താതെ പഠിക്കാനും പ്രവര്‍ത്തിക്കാനും ശ്രമിച്ചുവെന്നതാണ്.
Jamal Moidutty Thandantharayil CK Latheef അല്ലാഹുവിന്റെ ദീന്‍ മാറ്റത്തിരുത്തലുകളില്ലാതെ സ്വീകരിച്ചുവെന്ന് പറയുന്ന മുജാഹിദുകള്‍ തന്നെയാണ് നാലും അഞ്ചുമായി പിളരുന്നത് എന്നത് താങ്കളോര്‍ക്കണം.
14 minutes ago · Like
CK Latheef നിങ്ങള്‍ക്ക് സംഭവിച്ച പിഴവ് ബുദ്ധി ഉപോയഗിച്ച് പഠിക്കേണ്ടതിനെ അവ ഉപയോഗപ്പെടുത്താതെ പഠിക്കാനും പ്രവര്‍ത്തിക്കാനും ശ്രമിച്ചുവെന്നതാണ്.
13 minutes ago · ലൈക്
<<>>
താങ്കളുടെ ബുദ്ധി ഉപയോഗിച്ച് പറയുക..!
- യാ ഇബാടല്ലഹി അ ഈ നൂ നീ എന്നാ ദയീഫ് ഹദീസ് വെച്ച് അമല്‍ ചെയ്ത ഇമാം അഹ് മദ്, ഷൌക്കാനി, നവവി എന്നിവര്‍ ശിര്‍ക്ക് ചെയ്തോ? അവര്‍ ഹദീസ് സ്വഹേഹ് എന്ന് മനസ്സിലാക്കി ആണ് അമല്‍ ചെയ്തത്.
- ഈ ഹദീസിനെ അവലംബിക്കാതെ വിജനതയില്‍ നിന്നും നാം കേട്ട ഒരു ശബ്ദത്തിനോട് പ്രതികരിച്ചാല്‍ ശിര്‍ക്ക് ആകുമോ?
- അല്ലാഹുവിന്റെ അടിമളെ സഹായിക്കണേ എന്ന് ഒരാള്‍ ഉഅരക്കെ വിളിച്ചു പറയുമ്പോള്‍ ശബ്ദത്തിന്റെ പരിധിയില്‍ ഉള്ള കേള്‍വി ശക്തി ഉള്ള മലക്കോ ജിന്നോ മറ്റു സൃഷ്ടികാലോ അത് കേള്‍ക്കാന്‍ സാധ്യത ഉണ്ട് എന്ന് കരുതിയാല്‍ ശിര്‍ക്ക് ആകുമോ?
ഈ വിഷയത്തില്‍ ആണ് ഇന്ന് ചര്‍ച്ച നടന്നു കൊണ്ടിരിക്കുന്നത്. ബുദ്ധി ഉപയോഗിച്ച് പഠിച്ച താങ്കള്‍ എന്താണ് ഇതിനെ കുറിച്ച് പറയുന്നത്..! ശരിയായ ഇസ്ലാം എവിടെ നില്‍ക്കുന്നു? വിശദീകരിക്കുക...!.
Ali Koya ഒരിടത്തൊരു പാമ്പാട്ടിയുണ്ടായിരുന്നു. ഊരു ചുറ്റി പാമ്പുപ്രദര്‍ശനം നടത്തി ഉപജീവനത്തിനുള്ള വക കണ്ടെത്തിയിരുന്നയാള്‍. ഒരു നാട്ടിലെത്തിയാല്‍ അവിടത്തെ ഏറ്റവും പ്രധാനപ്പെട്ടയാളെ ചെന്ന് കാണും. അയാളുടെ സഹായം തേടും. എന്നിട്ടാണ് പ്രദര്‍ശനം നടത്തുക. വല്ല പ്രശ്‌നവുമുണ്ടായാല്‍ രക്ഷിക്കാന്‍ ആളു വേണമല്ലോ.
ഒരിക്കല്‍ അയാളൊരു ഗ്രാമത്തിലെത്തി, സ്ഥലത്തെ പ്രധാനി മഹല്ല് ഖാദിയായിരുന്നു. പള്ളിയില്‍ ചെന്ന് ഖാദിയെ കണ്ടു; സംസാരിച്ചു. അപ്പോള്‍ ഖാദിക്കൊരു സംശയം: ഇങ്ങനെ കയ്യിലെടുത്തും തോളിലിട്ടും കളിക്കുമ്പോള്‍ പാമ്പ് കടിക്കില്ലേ?
പാമ്പാട്ടി: സാധാരണ ഗതിയില്‍ കടിക്കുകയില്ല; ഇനി കടിച്ചാലും കുഴപ്പമില്ല. എന്നെത്തന്നെ നാലു തവണ കടിച്ചിരിക്കുന്നു. അതില്‍ രണ്ടു തവണ കടിച്ചതും ഒരേ മൂര്‍ഖന്‍ തന്നെയായിരുന്നു. എന്നിട്ടും കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല.
പാമ്പാട്ടിയോട്, ഖാദി: പുറത്തിറങ്ങ്.
പാമ്പാട്ടി: ഉസ്‌താദ് എന്താണ് പറയുന്നത്?
ഖാദി: നീ ആദ്യം പുറത്തിറങ്ങ്. ബാക്കി കാര്യങ്ങള്‍ എന്നിട്ട് പറയാം.
അയാള്‍ പുറത്തിറങ്ങി. ഖാദി പറഞ്ഞു: നീ കാഫിറാണ്; പള്ളിയില്‍ കയറാന്‍ പാടില്ല; അതുകൊണ്ടാണ് പുറത്തിറങ്ങാന്‍ പറഞ്ഞത്.
പാമ്പാട്ടി: അല്ല ഉസ്‌താദേ, ഞാന്‍ മുസ്‌ലിമാണ്; എന്റെ പേര് മുഹമ്മദെന്നാണ്. ഞാനത് നേരത്തെ പറഞ്ഞതാണല്ലോ.
ഖാദി: അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞതെന്താണെന്ന് നിനക്കറിയുമോ?
പാമ്പാട്ടി: ഉസ്‌താദ് തന്നെ പറയൂ.
ഖാദി: "ഒരു സത്യവിശ്വാസിക്ക് ഒരു മാളത്തില്‍ നിന്ന് രണ്ടുതവണ പാമ്പുകടി ഏല്‍ക്കുകയില്ല.' മൊത്തം നാലു തവണ, അതും ഒരേ പാമ്പില്‍ നിന്ന് തന്നെ രണ്ടു തവണ നിനക്ക് കടിയേറ്റിട്ടുണ്ടെങ്കില്‍ പടച്ചവനെ സാക്ഷിയാക്കി ഞാന്‍ പറയുന്നു; നീ വിശ്വാസിയല്ല.
Mohamed Manjeri ഒരാൾക്ക് മുസ്‌ലിമാവാൻ ജിന്നിനെക്കുറിച്ച് അറിയൽ നിർബന്ധമായ കാര്യങ്ങൾ ഇന്നതാണ്, എന്നു ഞാൻ കേട്ടിട്ടില്ല, ഈമാൻ കാര്യങ്ങളുടെ കൂട്ടത്തിലും ജിന്നിന്റെ കാര്യത്തിൽ ഒരു നിലപാട് പറഞ്ഞിട്ടില്ല. പരിമിതമായ ഏതനും വാക്കുകളിൽ അങ്ങിനെ ഒരു സ്ര്‌ഷ്ടി ഉണ്ട് എന്നും അതിന്റെ ശറിൽ നിന്ന് അല്ലാഹുവിനോട് കാവൽ തേടണം എന്നതിലപ്പുറം നുള്ളിപ്പോളിച്ച് നുള്ളിപ്പൊളിച്ച് പരസ്പരം ഭിന്നിക്കാനും വഴക്കുപറയാനും പോകുന്നത് മുതശാബിഹാത്തായ കാര്യങ്ങളിൽ ചുഴിഞ്ഞന്വേഷിക്കുന്നത് തെറ്റാണെന്ന് നേരത്തെ എന്നെ ഉപദേശിച്ച ജമാലും കൂട്ടരും തന്നെ അല്ലേ. അല്ലാഹുവും റസൂലും എന്തുപറഞ്ഞു എന്നത് മാത്രമാണ് ഞങ്ങൾ പരിഗണിക്കുക എന്ന് പുട്ടിനു തേങ്ങയിടുമ്പോലെ ആവർത്തിക്കാറുള്ള നിങ്ങൾ ഇക്കാര്യത്തിൽ ഇമാമുമാർക്ക് പിഴച്ചോ / കാഫിറായോ എന്നു ചോദിക്കേണ്ടി വന്നത് എന്തുകൊണ്ട്?. ഇമാമുമാരൊക്കെ ഇപ്പൊ നബിയുടെ പദവിലേക്ക് ഉയർത്തപ്പെട്ടോ?. മുസ്‌ലിംകൾ തമ്മിൽ ഭിന്നിക്കുക എന്നതിന്റീ കാര്യത്തിലുള്ള വിധി മുതശാബിഹാത്തിൽ പെടുന്നതല്ലല്ലോ. അതിനെക്കാൾ പ്രാധാന്യമുള്ളതാണോ ഇപ്പോൾ നിങ്ങൾ തീരുമാനത്തിലെത്താൻ നുള്ളിപ്പൊളിച്ചുകൊണ്ടിരിക്കുന്ന ഉള്ളിപ്പാടകൾ?. ശിർക്കല്ല എന്നു പറയുന്നവർക്കുപോലും അതു ചെയ്യാൻ പാടില്ല എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ലാഞ്ഞിട്ടും ഭിന്നിപ്പൊഴിവാക്കാൻ ശിർക്കാണ് എന്നു കരുതുന്നവർ അങ്ങനെയും പാപമാണെന്ന് കരുതുന്നവർ അങ്ങനെയും കരുതി അതൊഴിവാക്കി മുന്നോട്ട് പോയാൽ പോരേ?
Ali Koya ഒരിടത്തൊരു പാമ്പാട്ടിയുണ്ടായിരുന്നു. ഊരു ചുറ്റി പാമ്പുപ്രദര്ശ.നം നടത്തി ഉപജീവനത്തിനുള്ള വക കണ്ടെത്തിയിരുന്നയാള്‍. ഒരു നാട്ടിലെത്തിയാല്‍ അവിടത്തെ ഏറ്റവും പ്രധാനപ്പെട്ടയാളെ ചെന്ന് കാണും. അയാളുടെ സഹായം തേടും. എന്നിട്ടാണ് പ്രദര്ശദനം നടത്തുക. വല്ല പ്രശ്‌നവുമുണ്ടായാല്‍ രക്ഷിക്കാന്‍ ആളു വേണമല്ലോ.
ഒരിക്കല്‍ അയാളൊരു ഗ്രാമത്തിലെത്തി, സ്ഥലത്തെ പ്രധാനി മഹല്ല് ഖാദിയായിരുന്നു. പള്ളിയില്‍ ചെന്ന് ഖാദിയെ കണ്ടു; സംസാരിച്ചു. അപ്പോള്‍ ഖാദിക്കൊരു സംശയം: ഇങ്ങനെ കയ്യിലെടുത്തും തോളിലിട്ടും കളിക്കുമ്പോള്‍ പാമ്പ് കടിക്കില്ലേ?
പാമ്പാട്ടി: സാധാരണ ഗതിയില്‍ കടിക്കുകയില്ല; ഇനി കടിച്ചാലും കുഴപ്പമില്ല. എന്നെത്തന്നെ നാലു തവണ കടിച്ചിരിക്കുന്നു. അതില്‍ രണ്ടു തവണ കടിച്ചതും ഒരേ മൂര്ഖണന്‍ തന്നെയായിരുന്നു. എന്നിട്ടും കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല.
പാമ്പാട്ടിയോട്, ഖാദി: പുറത്തിറങ്ങ്.
പാമ്പാട്ടി: ഉസ്‌താദ് എന്താണ് പറയുന്നത്?
ഖാദി: നീ ആദ്യം പുറത്തിറങ്ങ്. ബാക്കി കാര്യങ്ങള്‍ എന്നിട്ട് പറയാം.
അയാള്‍ പുറത്തിറങ്ങി. ഖാദി പറഞ്ഞു: നീ കാഫിറാണ്; പള്ളിയില്‍ കയറാന്‍ പാടില്ല; അതുകൊണ്ടാണ് പുറത്തിറങ്ങാന്‍ പറഞ്ഞത്.
പാമ്പാട്ടി: അല്ല ഉസ്‌താദേ, ഞാന്‍ മുസ്‌ലിമാണ്; എന്റെ പേര് മുഹമ്മദെന്നാണ്. ഞാനത് നേരത്തെ പറഞ്ഞതാണല്ലോ.
ഖാദി: അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞതെന്താണെന്ന് നിനക്കറിയുമോ?
പാമ്പാട്ടി: ഉസ്‌താദ് തന്നെ പറയൂ.
ഖാദി: "ഒരു സത്യവിശ്വാസിക്ക് ഒരു മാളത്തില്‍ നിന്ന് രണ്ടുതവണ പാമ്പുകടി ഏല്ക്കു കയില്ല.' മൊത്തം നാലു തവണ, അതും ഒരേ പാമ്പില്‍ നിന്ന് തന്നെ രണ്ടു തവണ നിനക്ക് കടിയേറ്റിട്ടുണ്ടെങ്കില്‍ പടച്ചവനെ സാക്ഷിയാക്കി ഞാന്‍ പറയുന്നു; നീ വിശ്വാസിയല്ല.
about an hour ago • Like
•
Mohamed Manjeri ഒരാൾക്ക് മുസ്‌ലിമാവാൻ ജിന്നിനെക്കുറിച്ച് അറിയൽ നിർബന്ധമായ കാര്യങ്ങൾ ഇന്നതാണ്, എന്നു ഞാൻ കേട്ടിട്ടില്ല, ഈമാൻ കാര്യങ്ങളുടെ കൂട്ടത്തിലും ജിന്നിന്റെ കാര്യത്തിൽ ഒരു നിലപാട് പറഞ്ഞിട്ടില്ല. പരിമിതമായ ഏതനും വാക്കുകളിൽ അങ്ങിനെ ഒരു സ്ര്‌ഷ്ടി ഉണ്ട് എന്നും അതിന്റെ ശറിൽ നിന്ന് അല്ലാഹുവിനോട് കാവൽ തേടണം എന്നതിലപ്പുറം നുള്ളിപ്പോളിച്ച് നുള്ളിപ്പൊളിച്ച് പരസ്പരം ഭിന്നിക്കാനും വഴക്കുപറയാനും പോകുന്നത് മുതശാബിഹാത്തായ കാര്യങ്ങളിൽ ചുഴിഞ്ഞന്വേഷിക്കുന്നത് തെറ്റാണെന്ന് നേരത്തെ എന്നെ ഉപദേശിച്ച ജമാലും കൂട്ടരും തന്നെ അല്ലേ. അല്ലാഹുവും റസൂലും എന്തുപറഞ്ഞു എന്നത് മാത്രമാണ് ഞങ്ങൾ പരിഗണിക്കുക എന്ന് പുട്ടിനു തേങ്ങയിടുമ്പോലെ ആവർത്തിക്കാറുള്ള നിങ്ങൾ ഇക്കാര്യത്തിൽ ഇമാമുമാർക്ക് പിഴച്ചോ / കാഫിറായോ എന്നു ചോദിക്കേണ്ടി വന്നത് എന്തുകൊണ്ട്?. ഇമാമുമാരൊക്കെ ഇപ്പൊ നബിയുടെ പദവിലേക്ക് ഉയർത്തപ്പെട്ടോ?. മുസ്‌ലിംകൾ തമ്മിൽ ഭിന്നിക്കുക എന്നതിന്റീ കാര്യത്തിലുള്ള വിധി മുതശാബിഹാത്തിൽ പെടുന്നതല്ലല്ലോ. അതിനെക്കാൾ പ്രാധാന്യമുള്ളതാണോ ഇപ്പോൾ നിങ്ങൾ തീരുമാനത്തിലെത്താൻ നുള്ളിപ്പൊളിച്ചുകൊണ്ടിരിക്കുന്ന ഉള്ളിപ്പാടകൾ?. ശിർക്കല്ല എന്നു പറയുന്നവർക്കുപോലും അതു ചെയ്യാൻ പാടില്ല എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ലാഞ്ഞിട്ടും ഭിന്നിപ്പൊഴിവാക്കാൻ ശിർക്കാണ് എന്നു കരുതുന്നവർ അങ്ങനെയും പാപമാണെന്ന് കരുതുന്നവർ അങ്ങനെയും കരുതി അതൊഴിവാക്കി മുന്നോട്ട് പോയാൽ പോരേ?
about an hour ago • Like
<<>>
പോകുന്ന പോലെ പോട്ടെ എന്നതാണ് ബുദ്ധിയും ഇസ്ലാമിന്റെ നിലപാടും.. അല്ലെ?
Jamal Moidutty Thandantharayil എന്നാല്‍ ഞാന്‍ മനസ്സിലാക്കിയത് ഖുര്ആَന്‍ പറയുന്ന രീതി ആണ്:
[4:59] സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെا) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്ത്താ്ക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.
ഇനി ഈ വിഷയത്തില്‍ ഓരോ ഹദീസും നോക്കുക.. ഹാജര ബീവി ശബ്ദത്തോട് പ്രതികരിച്ച ഹദീസ് ഈ ലിങ്കില്‍ നോക്കുക: http://www.islamweb.net/newlibrary/display_book.php?flag=1&bk_no=0&ID=3190
ഇനി ജിന്ന് മനുഷ്യ രൂപത്തില്‍ വന്നതായുള്ള ഹദീസ്..
183 : باب الحث على سور وآيات مخصوصة
(1018) عَنْ أَبِي هُرَيْرَةَ رَضِي الله قَالَ : وَكَّلَنِي رَسُولُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ بِحِفْظِ زَكَاةِ رَمَضَانَ ، فَأَتَانِي آتٍ فَجَعَلَ يَحْثُو مِنَ الطَّعَامِ ، فَأَخَذْتُهُ ، وَقُلْتُ : وَاللهِ لأَرْفَعَنَّكَ إِلَى رَسُولِ اللهِ صَلَّى الله عَلَيْهِ وَسَلَّمَ ، قَالَ :
إِنِّي مُحْتَاجٌ وَعَلَيَّ عِيَالٌ ، وَلِي حَاجَةٌ شَدِيدَةٌ ، قَالَ : فَخَلَّيْتُ عَنْهُ فَأَصْبَحْتُ ، فَقَـالَ النَّبِيُّ صَلَّى الله عَلَيْهِ وَسَلَّمَ : (( يَا أَبَا هُرَيْرَةَ ! مَا فَعَلَ أَسِيرُكَ الْبَارِحَةَ ؟ )) ، قُلْتُ : يَا رَسُولَ اللهِ شَكَا حَاجَةً شَدِيدَةً وَعِيَالاً ، فَرَحِمْتُهُ ، فَخَلَّيْتُ
سَبِيلَهُ ، قَـالَ : (( أَمَا إِنَّهُ قَدْ كَذَبَكَ ، وَسَيَعُودُ )) ، فَعَرَفْتُ أَنَّهُ سَيَعُودُ لِقَوْلِ رَسُـولِ اللهِ صَلَّى الله عَلَيْهِ وَسَلَّمَ : إِنَّهُ سَيَعُودُ ، فَرَصَدْتُهُ ، فَجَاءَ يَحْثُو مِنَ الطَّعَامِ ، فَأَخَذْتُهُ ، فَقُلْتُ : لأَرْفَعَنَّكَ إِلَى رَسُولِ اللهِ صَلَّى الله عَلَيْهِ وَسَلَّمَ ، قَالَ
: دَعْنِي فَإِنِّي مُحْتَاجٌ وَعَلَيَّ عِيَالٌ ، لا أَعُودُ ! ، فَرَحِمْتُهُ ، فَخَلَّيْتُ سَبِيلَهُ ، فَأَصْبَحْتُ ، فَقَالَ لِي رَسُـولُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ : (( يَا أَبَا هُرَيْرَةَ ! مَا فَعَلَ أَسِيرُكَ ؟ )) ، قُلْتُ : يَا رَسُولَ اللهِ شَكَا حَاجَةً شَدِيدَةً وَعِيَالاً ،
فَرَحِمْتُهُ ، فَخَلَّيْتُ سَبِيلَهُ قَالَ : (( أَمَا إِنَّهُ قَدْ كَذَبَكَ وَسَيَعُودُ )) ، فَرَصَدْتُهُ الثَّالِثَةَ ، فَجَاءَ يَحْثُو مِنَ الطَّعَامِ ، فَأَخَذْتُهُ ، فَقُلْتُ : لأَرْفَـعَنَّكَ إِلَى رَسُولِ اللهِ ، وَهَذَا آخِرُ ثَلاثِ مَرَّاتٍ : أَنَّكَ تَزْعُمُ لا تَعُودُ ثُمَّ تَعُودُ ، قَالَ : دَعْنِي أُعَلِّمْكَ كَلِمَاتٍ
يَنْفَعُكَ اللهُ بِهَا ، قُلْتُ : مَا هُوَ ؟ ، قَـالَ : إِذَا أَوَيْتَ إِلَى فِرَاشِكَ فَاقْرَأْ آيَةَ الْكُرْسِيِّ (( اللهُ لا إِلَهَ إِلا هُوَ الْحَيُّ الْقَيُّومُ )) حَتَّى تَخْتِمَ الآيَةَ ، فَإِنَّكَ لَنْ يَزَالَ عَلَيْكَ مِنَ اللهِ حَافِظٌ ، وَلا يَقْرَبَنَّكَ شَيْطَانٌ حَتَّى تُصْبِحَ ، فَخَلَّيْتُ سَبِيلَهُ ،
فَأَصْبَحْتُ ، فَقَالَ لِي رَسُـولُ اللهِ صَلَّى الله عَلَيْهِ وَسَـلَّمَ : (( مَا فَعَلَ أَسِيـرُكَ الْبَارِحَةَ ؟ )) ، قُلْتُ : يَا رَسُولَ اللهِ ! زَعَمَ أَنَّهُ يُعَلِّمُنِي كَلِمَاتٍ يَنْفَعُنِي اللهُ بِهَا ، فَخَلَّيْتُ سَبِيلَهُ ، قَالَ : مَا هِيَ ؟ , قُلْتُ : قَالَ لِي : إِذَا أَوَيْتَ إِلَى فِرَاشِكَ
فَاقْرَأْ آيَةَ الْكُرْسِيِّ مِنْ أَوَّلِهَا حَتَّى تَخْتِمَ الآيَةَ (( اللهُ لا إِلَهَ إِلا هُوَ الْحَيُّ الْقَيُّومُ )) ، وَقَالَ لِي : لَنْ يَزَالَ عَلَيْكَ مِنَ اللهِ حَافِظٌ ، وَلا يَقْرَبَكَ شَيْطَانٌ حَتَّى تُصْبِحَ ، وَكَانُوا أَحْرَصَ شَيْءٍ عَلَى الْخَيْرِ ، فَقَالَ النَّبِيُّ صَلَّى الله عَلَيْهِ وَسَلَّمَ :
(( أَمَا إِنَّهُ قَدْ صَدَقَكَ وَهُوَ كَذُوبٌ ، تَعْلَمُ مَنْ تُخَاطِبُ مُنْذُ ثَلاثِ لَيَالٍ يَا أَبَا هُرَيْرَةَ ؟ )) ، قَـالَ : لا ، قَالَ : (( ذَاكَ شَيْطَانٌ )) . رواه البخارى
ഇങ്ങിനെ ഖുര്‍ ആനിലെക്കും സുന്നതിലെക്കും മടക്കുമ്പോള്‍ ഇമാമുമാര്‍ ശിര്ക്ക് ചെയ്തവര്‍ അല്ല എന്നാണ് നമുക്ക് മനസ്സിലാകുന്നത്. അത് തുറന്നു പറയാന്‍ ആരെയാണ് പേടിക്കേണ്ടാത്?
Ali Koya Jamal Moidutty Thandantharayil: പോകുന്ന പോലെ പോട്ടെ എന്നതാണ് ബുദ്ധിയും ഇസ്ലാമിന്റെ നിലപാടും.. അല്ലെ?
= 'ഒരു വിശ്വാസിക്ക് ഒരേ മാളത്തില്‍ നിന്ന് രണ്ടു തവണ കടിയേല്‍ക്കുകയില്ല' എന്ന ഹദീസ് ഉദ്ധരിക്കുകയും ആ ഹദീസുമായി ബന്ധപ്പെട്ട ഒരു ഫലിതം പറയുകയും ചെയ്‌തിരുന്നു ഞാന്‍. (https://www.facebook.com/photo.php?fbid=466302706734369&set=a.218493468181962.61950.100000639313005&type=1&comment_id=1315165&offset=0&total_comments=33) അതിനോടും Mohamed Manjeriയുടെ ഒരു കുറിപ്പിനോടുമുള്ള പ്രതികരണമായാണ് ജമാല്‍ മേല്‍ കമന്റ് ഇട്ടത്. ഒരു ഫലിതത്തില്‍ മാത്രം ജീവിക്കുന്ന, ഒരു സങ്കല്‍പ്പ ഖാദിക്ക് ഭൂമിയില്‍ ജീവിച്ചിരികുന്ന ശിഷ്യന്മാരുണ്ടാകുമോ? അസാദ്ധ്യം എന്നായിരിക്കും എല്ലാവരും കരുതുക. എന്നാല്‍ ഇതാ കണ്ടുകൊള്ളുക; നമ്മുടെ ജമാല്‍ അതിനുള്ള യോഗ്യത തെളിയിച്ചിരിക്കുന്നു.
ഫലിതത്തില്‍ ഖാദി ഉദ്ധരിക്കുന്ന ഹദീസ് വലിയ ഒരാശയം ഉള്‍ക്കൊള്ളുന്നുണ്ട്. ഇതാണത്: 'ഒരബദ്ധത്തില്‍ ഒന്നിലേറെ തവണ ഒരു വിശ്വാസി ചാടുകയില്ല'. എന്നാല്‍ അല്‍പ്പബുദ്ധിയായ ഖാദി അത്രയൊന്നും ചിന്തിച്ചില്ല. ഹദീസിന്റെ വരികള്‍ മാത്രം മനസ്സിലാക്കി. പാവം പാമ്പാട്ടിയെ കാഫിറെന്ന് വിധിയെഴുതി. ഇത് തന്നെയാണ് ജമാലും സമാന മനസ്‌ക്കരും ഇവിടെ ചെയ്‌തുകൊണ്ടിരിക്കുന്നതും. അതവര്‍ തിരിച്ചറിയട്ടെ എന്ന് കരുതിയാണ് ഈ ഫലിതം ഞാവിടെ ഇട്ടത്.
പിശാച് മനുഷ്യന്റെ രക്തം സഞ്ചരിക്കുന്നിടത്തെല്ലാം സഞ്ചരിക്കും എന്ന് നബി പറഞ്ഞിട്ടുണ്ട്. അതിന്റെ സന്ദര്‍ഭം കാണുക:
നബിയുടെ കൂടെ, പള്ളിയിലായിരുന്ന, ഭാര്യ സഫിയയെ വീട്ടില്‍ കൊണ്ടു ചെന്നാക്കുകയായിരുന്നു അദ്ദേഹം. സഫിയ താമസിച്ചിരുന്നത് ഉസാമയുടെ വീട്ടിലായിരുന്നു. ഇത് രണ്ടു അന്‍സാരികള്‍ കണ്ടു; അവര്‍ കടന്നുപോവുകയും ചെയ്‌തു. അപ്പോള്‍ ഇരുവരെയും നബി തിരിച്ച്‌വിളിച്ചു. എന്നിട്ട് പറഞ്ഞു: 'ഇത് ഹുയയ്യിന്റെ മകള്‍ സഫിയയാണ്'. അവരുടെ മറുപടി: 'അല്ലാഹുവിന്റെ റസൂലേ, അല്ലാഹു പരിശുദ്ധനാകുന്നു'. അപ്പോള്‍ നബി പറഞ്ഞു: തീര്‍ച്ചയായും പിശാച് മനുഷ്യരില്‍ രക്തം സഞ്ചരിക്കുന്നിടത്തൊക്കെയും സഞ്ചരിക്കും. അവന്‍ നിങ്ങളുടെ മനസ്സില്‍ വല്ലതും ഇട്ടുകളയുമോ എന്ന് ഞാന്‍ ഭയപ്പെട്ടു'.
'ജിന്ന്' മനുഷ്യ ശരീരത്തില്‍ എവിടെയെല്ലാം സഞ്ചരിക്കുമെന്ന് പഠിപ്പിക്കുകയാണോ ഈ ഹദീസ് ചെയ്യുന്നത്? അല്ലല്ലോ. പിശാച് എന്ന് ഹദീസില്‍ കാണുന്നിടത്തെല്ലാം ജീന്നിനെ സങ്കല്‍പ്പിക്കുന്നതാണ് ഇവരുടെ തെറ്റ്. പിശാചുവര്‍ഗ്ഗം മനുഷ്യപ്പിശാചും ജിന്നുപിശാചും ഉള്‍ക്കൊള്ളുന്നതാണ്. ഇവര്‍ മനസ്സിലാക്കുന്നതുപോലെ മനസ്സിലാക്കിയാല്‍, ജിന്നു മാത്രമല്ല മനുഷ്യനും, മനുഷ്യശരീരത്തില്‍ രക്തമോടുന്നിടത്തെല്ലാം കടന്ന് ചെല്ലാന്‍ കഴിയുമെന്ന് സമ്മതിക്കേണ്ടിവരും. അതിവര്‍ക്ക് സമ്മതമല്ലെങ്കില്‍ മനുഷ്യശരീരത്തില്‍ ജിന്ന് കടന്നു ചെല്ലുമെന്ന വാദം മറ്റുള്ളവര്‍ സമ്മതിക്കണമെന്ന് ഇവര്‍ വാശിപിടിക്കരുത്. മനുഷ്യന്‍ കടന്ന്‌ചെല്ലുമെന്ന വാദം ഇവര്‍ക്ക് സമ്മതമാണെങ്കില്‍ ജിന്ന് കടക്കുമെന്ന വാദം നമുക്കും സമ്മതിക്കാം. അത് പറ്റില്ലെങ്കില്‍ പിന്നെ മറ്റൊരു വഴി നമ്മുടെ മുമ്പിലുണ്ട്. അതിതാണ്: ജിന്നിലോ ഇന്‍സിലോ പെട്ട പിശാചുക്കളുടെ ദുര്‍ബോധനത്തിന്റെ വ്യാപകത്വം മനസ്സിലാക്കിക്കൊടുക്കാന്‍ നബി അലങ്കാര ഭാഷ ഉപയോഗിച്ചു എന്ന് മനസ്സിലാക്കാം; അതാണ് ബുദ്ധിപൂര്‍വ്വം മനസ്സിലാക്കാന്‍ കഴിയുന്ന ആശയം. നബി പറഞ്ഞ കാര്യങ്ങള്‍ ബുദ്ധി ഉപയോഗിച്ച് മനസ്സിലാക്കാത്തതാണ് ഫലിതത്തിലെ ഖാദിയുടെകുറ്റം; നമ്മുടെ നാട്ടില്‍ അദ്ദേഹത്തിന്ന് ധാരാളം ശിഷ്യന്മാരുണ്ട്. കഷ്ടം!
Wall Photos ജിന്ന് മനുഷ്യശരീരത്തില്‍ പ്രവേശിക്കുമോ ?.
By: CK Latheef
8 hours ago · Like · 2
Ali Koya ജമാല്‍ സാഹിബ് ഉദ്ധരിച്ച മറ്റൊരു ഹദീസ്, അബൂഹുറൈറയുടെ അടുത്ത് പിശാച് വന്നതിനെപ്പറ്റിയുള്ളതാണല്ലോ. ആ വന്നത് ജിന്നുവര്‍ഗ്ഗത്തില്‍ പെട്ട പിശാചാണെന്ന് നബി വ്യക്തമാക്കിയിട്ടുണ്ടോ? അബൂഹുറൈറക്കുമുന്നില്‍ വന്നത് മനുഷ്യനാണ്. ആ മനുഷ്യനെയാണ് നബി പിശാചെന്ന് വിശേഷിപ്പിച്ചത്. അത് മനുഷ്യരൂപത്തില്‍ വന്ന ജിന്നാണെന്ന് നബി പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് ഈ ഹദീസ് ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണം. To Jamal Moidutty Thandantharayil
8 hours ago · Like · 1
Aboo Backer നിങ്ങള്‍ തന്നിഷ്ടത്തെ പിന്‍ തുടരുത് എന്നും പിശാചിന്റെ കാലടിപ്പാടുകള്‍ പിന്തുടരുത് എന്നും പറഞ്ഞിട്ടുള്ളത് വളരെ വ്യക്തം അല്ലെ?
-------------------------------------------
ഞാന്‍ ജീവിതത്തില്‍ ഇന്നേ വരെ പിശാചിന്റെ കാലടിപ്പാട് കണ്ടിട്ടില്ല, അതിനാല്‍ തന്നെ പിശാചിനെ പിന്തുടര്‍ന്നിട്ടുമില്ല..അക്ഷരാര്‍ത്ഥത്തില്‍ തന്നെ എടുത്തിരിക്കുന്നു :)
4 hours ago · Like
Aboo Backer അവിടെ (ഭൂമുഖത്ത്)യുള്ള എല്ലാവരും നശിച്ച് പോകുന്നവരാകുന്നു. മഹത്വവും ഉദാരതയും ഉള്ളവനായ നിന്‍റെ രക്ഷിതാവിന്‍റെ മുഖം അവശേഷിക്കുന്നതാണ്. 55-26,27 (കുഞ്ഞി മുഹമ്മദ് പറപ്പൂര്‍ - ചെറിയമുണ്ടം പരിഭാഷ )
അക്ഷരാര്‍ത്ഥത്തില്‍ എടുക്കുമോ ഇല്ലയോ ?
3 hours ago · Like
Jamal Moidutty Thandantharayil Ali Koya ജമാല്‍ സാഹിബ് ഉദ്ധരിച്ച മറ്റൊരു ഹദീസ്, അബൂഹുറൈറയുടെ അടുത്ത് പിശാച് വന്നതിനെപ്പറ്റിയുള്ളതാണല്ലോ. ആ വന്നത് ജിന്നുവര്‍ഗ്ഗത്തില്‍ പെട്ട പിശാചാണെന്ന് നബി വ്യക്തമാക്കിയിട്ടുണ്ടോ? അബൂഹുറൈറക്കുമുന്നില്‍ വന്നത് മനുഷ്യനാണ്. ആ മനുഷ്യനെയാണ് നബി പിശാചെന്ന് വിശേഷിപ്പിച്ചത്. അത് മനുഷ്യരൂപത്തില്‍ വന്ന ജിന്നാണെന്ന് നബി പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് ഈ ഹദീസ് ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണം.
<<>>
ഈ ഹദീസില്‍ പറഞ്ഞിട്ടുള്ളത് കിടക്കാന്‍ നേരം ആയത്തുല്‍ കുര്സിയ് പറയണം ചെയ്യാനും അങ്ങിനെ പിശാച് ശല്യപ്പെടുതുന്നതില്‍ നിന്ന് രക്ഷ നേടാനും ആണ്. അവന്‍ കള്ളനാണെങ്കിലും ആയത്തുല്‍ കുര്സിയിന്റെ കാര്യത്തില്‍ അവന്‍ പറഞ്ഞത് സത്യം ആണെന്നാണ്. താങ്കള്‍ പറയുന്നത് അത് ജിന്നില്‍ പെട്ട പിശാചു ആണെന്ന് പറഞ്ഞാല്‍ അത് ദുരുപയോഗം ചെയ്യല്‍ ആണെന്നാണ്. ഈ ഹദീസില്‍ താങ്കളുടെ വാദം ശരി വെക്കുന്ന ഏതെങ്കിലും സലഫു സ്വാലിഹുകള്‍ ഉണ്ടോ? അത് ജിന്നില്‍ പെട്ട പിശാച് ആണെന്ന എന്റെ വാദം ഹദീസ് ദുരുപയോഗം ആണെന്ന് പറഞ്ഞ ഏതെങ്കിലും സലഫു സ്വാലിഹുകള്‍ ഉണ്ടോ?
പിശാചിനെ കുറിച്ച അള്ളാഹു ഖുര്‍ ആനില്‍ പൊതുവായി പഠിപ്പിച്ചത് ജിന്നിനെ കുറിച്ചാണ്. മനുഷ്യന്‍ എന്ന് കരുതണം എങ്കില്‍ ആണ് പ്രത്യേകം പറയേണ്ടത്..! ഇബ് ലീസും അവന്റെ കൂട്ടാളികളും ആണ് പിശാചുക്കള്‍ എന്ന് അല്ലാഹു പഠിപ്പിച്ചിട്ടുണ്ട്..!
[18:50]
നാം മലക്കുകളോട് നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുക എന്ന് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ.) അവര്‍ പ്രണാമം ചെയ്തു. ഇബ്ലീസ് ഒഴികെ. അവന്‍ ജിന്നുകളില്‍ പെട്ടവനായിരുന്നു....
ഈ ആയതിന്റെ വിശദീകരണത്തില്‍ മൌദൂദി പറയുന്നത് കാണുക: 47. വഴിപിഴച്ചുപോയ മനുഷ്യരെ അവരുടെ വിഡ്ഢിത്തത്തെപ്പറ്റി ബോധവാന്മാരാക്കുകയാണ് ഈ വാക്യശൃംഖലയില്‍ ആദം-ഇബ് ലീസ് സംഭവത്തിലേക്ക് വിരല്‍ ചൂണ്ടിയതിന്റെ ഉദ്ദേശ്യം. സൃഷ്ടിയുടെ ആരംഭംതൊട്ട് മനുഷ്യനോട് അസൂയ പുലര്‍ത്തിപ്പോന്ന അവന്റെ ആജന്മശത്രുവാണ് പിശാച്. എന്നിട്ടും മനുഷ്യന്‍ കരുണാര്‍ദ്രനായ സൃഷ്ടികര്‍ത്താവിനെയും തന്റെ അഭ്യുദയകാംക്ഷികളായ പ്രവാചകന്മാരെയും വിട്ട് ആ പിശാചിന്റെ കുരുക്കില്‍പെട്ടുപോവുന്നു! 73.... ഈയടിസ്ഥാനത്തിലാണ് പിശാചിന് ഇബ് ലീസ് എന്നു നാമകരണം ചെയ്യപ്പെട്ടത്. നൈരാശ്യവും മോഹഭംഗവും നിമിത്തം അവന്റെ വ്രണിതമായ അഹന്ത ക്രുദ്ധമാവുകയും ജീവന്‍ പണയംവെച്ചും എന്തും ചെയ്യാനും ഏതു പാപത്തിലേര്‍പ്പെടാനും ധൃഷ്ടനാവുകയും ചെയ്തിരിക്കുന്നു എന്ന ധ്വനിയാണ് അത് ഉള്‍ക്കൊള്ളുന്നത്.
[7:27]ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് പോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന് അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു.
മൌദൂദി സാഹിബു ഈ ആയതിന്റെ വിശദീകരനതിലും മനുഷ്യനെയും പിശാചിനെയും വേര്‍തിരിച്ചു തന്നെ പ്രസ്താവിച്ചിട്ടുണ്ട്.. കാണുക: http://www.thafheem.net/getinterpretation.php?q=7&r=16&hlt=undefined&sid=0.41339220052921244
about an hour ago · Like · Remove Preview
Jamal Moidutty Thandantharayil ഈ വിഷയത്തില്‍ ഷെയ്ക്ക് ഇബ്നു ബാസിന്റെ വിശദീകരണം കൂടി കാണുക:
الحمد لله، والصلاة والسلام على رسول الله، وعلى آله وأصحابه، ومن اهتدى بهداه، أما
بعد: فقد نشرت بعض الصحف المحلية وغيرها في شعبان من هذا العام أعني عام 1407 هـ أحاديث مختصرة ومطولة عما حصل من إعلان بعض الجن - الذي تلبس ببعض المسلمات في الرياض - إسلامه عندي بعد أن أعلنه عند الأخ عبد الله بن مشرف ال...
Jamal Moidutty Thandantharayil Aboo Backer എന്റെ ചോദ്യം ഇതാണ് - പിശാചു എന്നത് മനുഷ്യരിലും ജിന്നുകളിലും പെട്ടതാണ് എന്ന് ഖുര്‍ആനും ഹദീസും വ്യക്തമാക്കുകയും അത് അന്ഗീകരിക്കുകയും ചെയ്യുമെങ്കില്‍ പിന്നെ രക്തമോടുന്ന സ്ഥലത്തൊക്കെ പിശാച് പ്രവേശിക്കും എന്ന് ഹദീസില്‍ വന്നാല്‍ അതില്‍ നിന്നും നിങ്ങള്‍ മനുഷ്യ പിശാചിനെ മാറ്റി നിര്‍ത്തുന്നതെങ്ങനെ? നിങ്ങളുടെ ബുധിക്കോ യുക്തിക്കോ യോജിക്കാത്തത് ഹദീസില്‍ വന്നാല്‍ അങ്ങീകരിക്കില്ല എന്ന ലൈന്‍ ആണെങ്കില്‍ അത് തുറന്നു പറയാം
അല്ലെങ്കില്‍ ആ ഹദീസില്‍ മനുഷ്യ പിശാച് ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നതിന് വേറെ ഹദീസ് കൊണ്ട് വരണം, നിങ്ങളുട ബുദ്ധിക്ക് അനുസരിച്ചുള്ള യുക്തിവാദം ഇവിടെ സ്വീകാര്യമല്ല (അഥവാ വ്യാഖ്യാനം?)
Mohamed Manjeri പിശാച് മനുഷ്യന്റെ നാഡിഞരമ്പുകൾക്കുള്ളിൽ സഞ്ചരിക്കുമെന്നതിൽ നിന്ന് മനുഷ്യന്റെ ഓരോ ഇഞ്ചിലും പൈശാചിക പ്രേരണ ഉണ്ടാവും എന്നു മനസ്സിലാക്കാതെ പിശാചുക്കൾ സഞ്ചരിക്കുന്ന എക്സ്‌പ്രസ്സ് വേ മനുഷ്യന്റെ ഞരമ്പാണ് എന്ന രീതിയിൽ വ്യാഖ്യാനിച്ച് അതിൽ നിന്ന് മത വിധി ഒരുട്ടിപ്പെരട്ടി എടുക്കാൻ പടച്ചവനെ പേടി തടസ്സമല്ലെങ്കിൽ അല്ലാഹു എവിടെയാണെന്ന് മേല്പറഞ്ഞ ആയത്തുകൊണ്ടും തീരുമാനത്തിലെത്താം..
Ali Koya..പിശാച് മനുഷ്യന്റെ രക്തം സഞ്ചരിക്കുന്നിടത്തെല്ലാം സഞ്ചരിക്കും എന്ന് നബി പറഞ്ഞിട്ടുണ്ട്. അതിന്റെ സന്ദര്‍ഭം കാണുക:
നബിയുടെ കൂടെ, പള്ളിയിലായിരുന്ന, ഭാര്യ സഫിയയെ വീട്ടില്‍ കൊണ്ടു ചെന്നാക്കുകയായിരുന്നു അദ്ദേഹം. സഫിയ താമസിച്ചിരുന്നത് ഉസാമയുടെ വീട്ടിലായിരുന്നു. ഇത് രണ്ടു അന്‍സാരികള്‍ കണ്ടു; അവര്‍ കടന്നുപോവുകയും ചെയ്‌തു. അപ്പോള്‍ ഇരുവരെയും നബി തിരിച്ച്‌വിളിച്ചു. എന്നിട്ട് പറഞ്ഞു: 'ഇത് ഹുയയ്യിന്റെ മകള്‍ സഫിയയാണ്'. അവരുടെ മറുപടി: 'അല്ലാഹുവിന്റെ റസൂലേ, അല്ലാഹു പരിശുദ്ധനാകുന്നു'. അപ്പോള്‍ നബി പറഞ്ഞു: തീര്‍ച്ചയായും പിശാച് മനുഷ്യരില്‍ രക്തം സഞ്ചരിക്കുന്നിടത്തൊക്കെയും സഞ്ചരിക്കും. അവന്‍ നിങ്ങളുടെ മനസ്സില്‍ വല്ലതും ഇട്ടുകളയുമോ എന്ന് ഞാന്‍ ഭയപ്പെട്ടു'.
'ജിന്ന്' മനുഷ്യ ശരീരത്തില്‍ എവിടെയെല്ലാം സഞ്ചരിക്കുമെന്ന് പഠിപ്പിക്കുകയാണോ ഈ ഹദീസ് ചെയ്യുന്നത്? അല്ലല്ലോ. ...
<<>>
ഇവിടെ ഞാന്‍ ഒന്നുംവ്യഖ്യനിചിട്ടുമില്ല വ്യഖ്യനിക്കരുത് എന്ന് പറഞ്ഞിട്ടുമില്ല. എന്നിട്ടും ഞാന്‍ ആണ് വ്യാഖ്യാനിച്ചത് എന്ന് നിങ്ങള്‍ ആരോപിച്ചു. ഹദീസ് അതെ പോലെ ലത്തീഫ് സാഹിബിന്റെ ബ്ലോഗ്ഗില്‍ നിന്ന് പേസ്റ്റു ചെയ്തു എന്ന് മാത്രം. ഖുര്‍ആനിനെ വ്യാഖ്യാനിക്കേണ്ട ധാരാളം അവസരങ്ങള്‍ ഉണ്ട്. അത് കൊണ്ടാണല്ലോ ഇബ്നു അബ്ബാസ് (റ) വിനു വേണ്ടി അദ്ദേഹത്തിന് ഖുര്‍ആനിന്റെ തഫ്സീര്‍ പഠിപ്പിച്ചു കൊടുക്കാന്‍ നബി (സ ) അല്ലാഹുവിന്നോട് ദു ആ ചെയ്തത്.
മുജാഹിട് പ്രസ്ഥാനവും മലയാളത്തില്‍ അമാനി മൌലവിയുടെ തഫ് സീര്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്. അത് അറിയാത്തവരെ പോലെ ആണ് നിങ്ങളുടെ കപട വാദം. എന്നാല്‍ എന്തും തോന്നുന്ന പോലെ വ്യഖ്യാനിക്കല്‍ സലഫുകളുടെ രീതിയല്ല. അഖ് ലാനികളുടെ രീതിയാണ്.. സലഫുകള്‍ ശ്രദ്ധിക്കുക സലഫു സ്വാലിഹുകള്‍ ഇതിനെ എങ്ങിനെ മനസ്സിലാക്കി എന്നാണ്. അതിനു ഞാന്‍ ബിന്‍ ബാസിന്റെ ലിങ്ക് കൊടുത്തു..! മേലെ നോക്കുക..
ഇനി ഈ ഹദീസിനെ മനസ്സുകളില്‍ ചിന്തകള്‍ ഇട്ടു തരുക എന്നാണ് ഉദ്ദേശം എന്ന് ജമാ അതുകാര്‍ വ്യാഖ്യാനിക്കേണ്ട ആവശ്യമുണ്ടോ. അത് ഹദീസിന്റെ പൂര്‍ണ രൂപത്തില്‍ അലി കോയ കൊടുത്തതില്‍ തന്നെ ഉണ്ടല്ലോ? "അപ്പോള്‍ നബി പറഞ്ഞു: തീര്‍ച്ചയായും പിശാച് മനുഷ്യരില്‍ രക്തം സഞ്ചരിക്കുന്നിടത്തൊക്കെയും സഞ്ചരിക്കും. അവന്‍ നിങ്ങളുടെ മനസ്സില്‍ വല്ലതും ഇട്ടുകളയുമോ എന്ന് ഞാന്‍ ഭയപ്പെട്ടു'. "
മനസ്സില്‍ തോന്നിപ്പിക്കുന്ന കാര്യം നബി വേറെ തന്നെ പറഞ്ഞിട്ടുണ്ട്. അതിനു മുന്പ് ഉള്ളത് നബി(സ) തമാശ പറഞ്ഞതാണോ? പിന്നെ എന്തിനാണ് നിങ്ങളുടെ വക വ്യാഖ്യാനം. നിങ്ങള്‍ക്ക് പറ്റാത്തത് അതില്‍ നിന്ന് ഒഴിവാക്കണം. അതിനു വേണ്ടി അല്ലെ? എങ്ങിനെ ആണ് പിശാചു മനസ്സില്‍ തോന്നല്‍ ഉണ്ടാക്കുക എന്നത് നിങ്ങള്‍ ഗവേഷണം നടത്തി കണ്ടുപിടിച്ചു കഴിഞ്ഞോ? മനുഷ്യ ശരീരത്തില്‍ നിന്ന് അകന്നു നിന്നാണോ അത് സാധിക്കുന്നത്?
അല്ലാഹുവിനെ ഭയപ്പെടുക എന്ന് മാത്രമേ നിങ്ങളോട് പറയാനുള്ളൂ..!
- Aboo Backer ഷെയ്ഖ് ഇബ്നു ബാസിന്റെ ആയതു സ്വൈഫ് (വാളിന്റെ ആയതു) കൊണ്ട് മതത്തില്‍ ബാലാല്‍ക്കരമില്ല എന്ന് തുടങ്ങിയ ആയത്തുകള്‍ ദുര്ബ്ബലപ്പെട്ടു എന്ന ഫത്വ പോസ്റ്റ് ചെയ്തു ചോദിച്ചപ്പോള്‍ മുങ്ങിയ വിദ്വാനല്ലേ താങ്കള്‍ ?
മുകളില്‍ കൊടുത്ത ആയതു താങ്കള്‍ അപ്പടി സ്വീകരിക്കുന്നത് എങ്ങനെ എന്ന് വിശദീകരിക്കണം42 minutes ago · Like
Jamal Moidutty Thandantharayil Aboo Backer എന്റെ ചോദ്യം ഇതാണ് - പിശാചു എന്നത് മനുഷ്യരിലും ജിന്നുകളിലും പെട്ടതാണ് എന്ന് ഖുര്‍ആനും ഹദീസും വ്യക്തമാക്കുകയും അത് അന്ഗീകരിക്കുകയും ചെയ്യുമെങ്കില്‍ പിന്നെ രക്തമോടുന്ന സ്ഥലത്തൊക്കെ പിശാച് പ്രവേശിക്കും എന്ന് ഹദീസില്‍ വന്നാല്‍ അതില്‍ നിന്നും നിങ്ങള്‍ മനുഷ്യ പിശാചിനെ മാറ്റി നിര്‍ത്തുന്നതെങ്ങനെ? നിങ്ങളുടെ ബുധിക്കോ യുക്തിക്കോ യോജിക്കാത്തത് ഹദീസില്‍ വന്നാല്‍ അങ്ങീകരിക്കില്ല എന്ന ലൈന്‍ ആണെങ്കില്‍ അത് തുറന്നു പറയാം
അല്ലെങ്കില്‍ ആ ഹദീസില്‍ മനുഷ്യ പിശാച് ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നതിന് വേറെ ഹദീസ് കൊണ്ട് വരണം, നിങ്ങളുട ബുദ്ധിക്ക് അനുസരിച്ചുള്ള യുക്തിവാദം ഇവിടെ സ്വീകാര്യമല്ല (അഥവാ വ്യാഖ്യാനം?)
Mohamed Manjeri പിശാച് മനുഷ്യന്റെ നാഡിഞരമ്പുകൾക്കുള്ളിൽ സഞ്ചരിക്കുമെന്നതിൽ നിന്ന് മനുഷ്യന്റെ ഓരോ ഇഞ്ചിലും പൈശാചിക പ്രേരണ ഉണ്ടാവും എന്നു മനസ്സിലാക്കാതെ പിശാചുക്കൾ സഞ്ചരിക്കുന്ന എക്സ്‌പ്രസ്സ് വേ മനുഷ്യന്റെ ഞരമ്പാണ് എന്ന രീതിയിൽ വ്യാഖ്യാനിച്ച് അതിൽ നിന്ന് മത വിധി ഒരുട്ടിപ്പെരട്ടി എടുക്കാൻ പടച്ചവനെ പേടി തടസ്സമല്ലെങ്കിൽ അല്ലാഹു എവിടെയാണെന്ന് മേല്പറഞ്ഞ ആയത്തുകൊണ്ടും തീരുമാനത്തിലെത്താം..
Ali Koya..പിശാച് മനുഷ്യന്റെ രക്തം സഞ്ചരിക്കുന്നിടത്തെല്ലാം സഞ്ചരിക്കും എന്ന് നബി പറഞ്ഞിട്ടുണ്ട്. അതിന്റെ സന്ദര്‍ഭം കാണുക:
നബിയുടെ കൂടെ, പള്ളിയിലായിരുന്ന, ഭാര്യ സഫിയയെ വീട്ടില്‍ കൊണ്ടു ചെന്നാക്കുകയായിരുന്നു അദ്ദേഹം. സഫിയ താമസിച്ചിരുന്നത് ഉസാമയുടെ വീട്ടിലായിരുന്നു. ഇത് രണ്ടു അന്‍സാരികള്‍ കണ്ടു; അവര്‍ കടന്നുപോവുകയും ചെയ്‌തു. അപ്പോള്‍ ഇരുവരെയും നബി തിരിച്ച്‌വിളിച്ചു. എന്നിട്ട് പറഞ്ഞു: 'ഇത് ഹുയയ്യിന്റെ മകള്‍ സഫിയയാണ്'. അവരുടെ മറുപടി: 'അല്ലാഹുവിന്റെ റസൂലേ, അല്ലാഹു പരിശുദ്ധനാകുന്നു'. അപ്പോള്‍ നബി പറഞ്ഞു: തീര്‍ച്ചയായും പിശാച് മനുഷ്യരില്‍ രക്തം സഞ്ചരിക്കുന്നിടത്തൊക്കെയും സഞ്ചരിക്കും. അവന്‍ നിങ്ങളുടെ മനസ്സില്‍ വല്ലതും ഇട്ടുകളയുമോ എന്ന് ഞാന്‍ ഭയപ്പെട്ടു'.
'ജിന്ന്' മനുഷ്യ ശരീരത്തില്‍ എവിടെയെല്ലാം സഞ്ചരിക്കുമെന്ന് പഠിപ്പിക്കുകയാണോ ഈ ഹദീസ് ചെയ്യുന്നത്? അല്ലല്ലോ. ...
<<>>
ഇവിടെ ഞാന്‍ ഒന്നുംവ്യഖ്യനിചിട്ടുമില്ല വ്യഖ്യനിക്കരുത് എന്ന് പറഞ്ഞിട്ടുമില്ല. എന്നിട്ടും ഞാന്‍ ആണ് വ്യാഖ്യാനിച്ചത് എന്ന് നിങ്ങള്‍ ആരോപിച്ചു. ഹദീസ് അതെ പോലെ ലത്തീഫ് സാഹിബിന്റെ ബ്ലോഗ്ഗില്‍ നിന്ന് പേസ്റ്റു ചെയ്തു എന്ന് മാത്രം. ഖുര്‍ആനിനെ വ്യാഖ്യാനിക്കേണ്ട ധാരാളം അവസരങ്ങള്‍ ഉണ്ട്. അത് കൊണ്ടാണല്ലോ ഇബ്നു അബ്ബാസ് (റ) വിനു വേണ്ടി അദ്ദേഹത്തിന് ഖുര്‍ആനിന്റെ തഫ്സീര്‍ പഠിപ്പിച്ചു കൊടുക്കാന്‍ നബി (സ ) അല്ലാഹുവിന്നോട് ദു ആ ചെയ്തത്.
മുജാഹിട് പ്രസ്ഥാനവും മലയാളത്തില്‍ അമാനി മൌലവിയുടെ തഫ് സീര്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്. അത് അറിയാത്തവരെ പോലെ ആണ് നിങ്ങളുടെ കപട വാദം. എന്നാല്‍ എന്തും തോന്നുന്ന പോലെ വ്യഖ്യാനിക്കല്‍ സലഫുകളുടെ രീതിയല്ല. അഖ് ലാനികളുടെ രീതിയാണ്.. സലഫുകള്‍ ശ്രദ്ധിക്കുക സലഫു സ്വാലിഹുകള്‍ ഇതിനെ എങ്ങിനെ മനസ്സിലാക്കി എന്നാണ്. അതിനു ഞാന്‍ ബിന്‍ ബാസിന്റെ ലിങ്ക് കൊടുത്തു..! മേലെ നോക്കുക..
ഇനി ഈ ഹദീസിനെ മനസ്സുകളില്‍ ചിന്തകള്‍ ഇട്ടു തരുക എന്നാണ് ഉദ്ദേശം എന്ന് ജമാ അതുകാര്‍ വ്യാഖ്യാനിക്കേണ്ട ആവശ്യമുണ്ടോ. അത് ഹദീസിന്റെ പൂര്‍ണ രൂപത്തില്‍ അലി കോയ കൊടുത്തതില്‍ തന്നെ ഉണ്ടല്ലോ? "അപ്പോള്‍ നബി പറഞ്ഞു: തീര്‍ച്ചയായും പിശാച് മനുഷ്യരില്‍ രക്തം സഞ്ചരിക്കുന്നിടത്തൊക്കെയും സഞ്ചരിക്കും. അവന്‍ നിങ്ങളുടെ മനസ്സില്‍ വല്ലതും ഇട്ടുകളയുമോ എന്ന് ഞാന്‍ ഭയപ്പെട്ടു'. "
മനസ്സില്‍ തോന്നിപ്പിക്കുന്ന കാര്യം നബി വേറെ തന്നെ പറഞ്ഞിട്ടുണ്ട്. അതിനു മുന്പ് ഉള്ളത് നബി(സ) തമാശ പറഞ്ഞതാണോ? പിന്നെ എന്തിനാണ് നിങ്ങളുടെ വക വ്യാഖ്യാനം. നിങ്ങള്‍ക്ക് പറ്റാത്തത് അതില്‍ നിന്ന് ഒഴിവാക്കണം. അതിനു വേണ്ടി അല്ലെ? എങ്ങിനെ ആണ് പിശാചു മനസ്സില്‍ തോന്നല്‍ ഉണ്ടാക്കുക എന്നത് നിങ്ങള്‍ ഗവേഷണം നടത്തി കണ്ടുപിടിച്ചു കഴിഞ്ഞോ? മനുഷ്യ ശരീരത്തില്‍ നിന്ന് അകന്നു നിന്നാണോ അത് സാധിക്കുന്നത്?
അല്ലാഹുവിനെ ഭയപ്പെടുക എന്ന് മാത്രമേ നിങ്ങളോട് പറയാനുള്ളൂ..!
Ali Koya നബി പറഞ്ഞു: തീര്‍ച്ചയായും പിശാച് മനുഷ്യരില്‍ രക്തം സഞ്ചരിക്കുന്നിടത്തൊക്കെയും സഞ്ചരിക്കും. അവന്‍ നിങ്ങളുടെ മനസ്സില്‍ വല്ലതും ഇട്ടുകളയുമോ എന്ന് ഞാന്‍ ഭയപ്പെട്ടു'.
ഇതില്‍ പറഞ്ഞ സഞ്ചാരം അക്ഷരാര്‍ത്ഥത്തിലെടുത്താല്‍ മനുഷ്യപ്പിശാചൂക്കള്‍ക്കും അതേ പ്രകാരം സഞ്ചരിക്കാന്‍ സാധിക്കുമെന്ന് ജമാല്‍ സമ്മതിക്കണം. അല്ലെങ്കില്‍ ഇവിടെ പിശാചുകൊണ്ട് നബി ഉദ്ദേശിച്ചത് ജിന്നു വര്‍ഗ്ഗത്തിലെ പിശാചാണെന്ന് തെളിയിക്കണം.
ഓര്‍ക്കുക: പ്രമാണം ഖുര്‍ആനും സുന്നത്തുമാണ്; അല്ലാതെ മൌദൂദിയും ഇബ്‌നുബാസുമല്ല.
ഇതില്‍ പറഞ്ഞ സഞ്ചാരം അക്ഷരാര്‍ത്ഥത്തിലെടുത്താല്‍ മനുഷ്യപ്പിശാചൂക്കള്‍ക്കും അതേ പ്രകാരം സഞ്ചരിക്കാന്‍ സാധിക്കുമെന്ന് ജമാല്‍ സമ്മതിക്കണം. അല്ലെങ്കില്‍ ഇവിടെ പിശാചുകൊണ്ട് നബി ഉദ്ദേശിച്ചത് ജിന്നു വര്‍ഗ്ഗത്തിലെ പിശാചാണെന്ന് തെളിയിക്കണം.
ഓര്‍ക്കുക: പ്രമാണം ഖുര്‍ആനും സുന്നത്തുമാണ്; അല്ലാതെ മൌദൂദിയും ഇബ്‌നുബാസുമല്ല.
Jamal Moidutty Thandantharayil Ali Koya നബി പറഞ്ഞു: തീര്‍ച്ചയായും പിശാച് മനുഷ്യരില്‍ രക്തം സഞ്ചരിക്കുന്നിടത്തൊക്കെയും സഞ്ചരിക്കും. അവന്‍ നിങ്ങളുടെ മനസ്സില്‍ വല്ലതും ഇട്ടുകളയുമോ എന്ന് ഞാന്‍ ഭയപ്പെട്ടു'.
ഇതില്‍ പറഞ്ഞ സഞ്ചാരം അക്ഷരാര്‍ത്ഥത്തിലെടുത്താല്‍ മനുഷ്യപ്പിശാചൂക്കള്‍ക്കും അതേ പ്രകാരം സഞ്ചരിക്കാന്‍ സാധിക്കുമെന്ന് ജമാല്‍ സമ്മതിക്കണം. അല്ലെങ്കില്‍ ഇവിടെ പിശാചുകൊണ്ട് നബി ഉദ്ദേശിച്ചത് ജിന്നു വര്‍ഗ്ഗത്തിലെ പിശാചാണെന്ന് തെളിയിക്കണം.
ഓര്‍ക്കുക: പ്രമാണം ഖുര്‍ആനും സുന്നത്തുമാണ്; അല്ലാതെ മൌദൂദിയും ഇബ്‌നുബാസുമല്ല.
19 minutes ago · ലൈക്
<<>>
അതിന്റെ ആവശ്യമില്ല. [7:27]ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് പോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന് അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു.
ഈ ആയതു നോക്കുക. ഇവിടെ ജിന്ന് എന്ന് പ്രത്യേകിച്ച് പറഞ്ഞിട്ടില്ല. താങ്കളുടെ വാദപ്രകാരം ഇവിടെ പിശാചില്‍ മനുഷ്യനും ജിന്നും ഉണ്ട് എന്നും കൂടി ആണ് അല്ലാഹു ഉദ്ദേശിച്ചത് എന്ന് വാദിക്കുമല്ലോ? എന്നാല്‍ ജിന്ന് വര്‍ഗത്തെ ആണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്. കാരണം ആദം നബിയെയും ഹവ്വ ബീവിയെയും വഴി പിഴപ്പിക്കാന്‍ ഒരു മനുഷ്യനും അവിടെ ഉണ്ടായിരുന്നില്ല. മാത്രമല്ല അവനും അവന്റെ വര്‍ഗക്കാരും നിങ്ങളെ കണ്ടു കൊണ്ടിരിക്കും, നിങ്ങള്ക് അവനെ കാണാന്‍ പറ്റാത്ത രീതിയില്‍ എന്ന് പറഞ്ഞതില്‍ നിന്നും അവിടെ മനുഷ്യരെ ഉദ്ദേശിച്ചില്ല എന്ന് മനസ്സിലാക്കാം. മനുഷ്യരെ നമുക്ക് കാണാന്‍ സാധിക്കുമല്ലോ?
പിശാചു എന്ന് പറഞ്ഞിടതൊക്കെ മനുഷ്യനും ജിന്നും ഉദ്ടെഷിക്കപ്പെടനം എന്നത് നിങ്ങളുടെ വരട്ടു വാദമാണ്..! മൌദൂടിയെയും ഇബ്നു ബാസിനെയുമൊക്കെ തള്ളേണ്ടി വരുന്നത് നിങ്ങളുടെ ഗതികേടും..!
ഇതില്‍ പറഞ്ഞ സഞ്ചാരം അക്ഷരാര്‍ത്ഥത്തിലെടുത്താല്‍ മനുഷ്യപ്പിശാചൂക്കള്‍ക്കും അതേ പ്രകാരം സഞ്ചരിക്കാന്‍ സാധിക്കുമെന്ന് ജമാല്‍ സമ്മതിക്കണം. അല്ലെങ്കില്‍ ഇവിടെ പിശാചുകൊണ്ട് നബി ഉദ്ദേശിച്ചത് ജിന്നു വര്‍ഗ്ഗത്തിലെ പിശാചാണെന്ന് തെളിയിക്കണം.
ഓര്‍ക്കുക: പ്രമാണം ഖുര്‍ആനും സുന്നത്തുമാണ്; അല്ലാതെ മൌദൂദിയും ഇബ്‌നുബാസുമല്ല.
19 minutes ago · ലൈക്
<<>>
അതിന്റെ ആവശ്യമില്ല. [7:27]ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് പോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന് അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു.
ഈ ആയതു നോക്കുക. ഇവിടെ ജിന്ന് എന്ന് പ്രത്യേകിച്ച് പറഞ്ഞിട്ടില്ല. താങ്കളുടെ വാദപ്രകാരം ഇവിടെ പിശാചില്‍ മനുഷ്യനും ജിന്നും ഉണ്ട് എന്നും കൂടി ആണ് അല്ലാഹു ഉദ്ദേശിച്ചത് എന്ന് വാദിക്കുമല്ലോ? എന്നാല്‍ ജിന്ന് വര്‍ഗത്തെ ആണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്. കാരണം ആദം നബിയെയും ഹവ്വ ബീവിയെയും വഴി പിഴപ്പിക്കാന്‍ ഒരു മനുഷ്യനും അവിടെ ഉണ്ടായിരുന്നില്ല. മാത്രമല്ല അവനും അവന്റെ വര്‍ഗക്കാരും നിങ്ങളെ കണ്ടു കൊണ്ടിരിക്കും, നിങ്ങള്ക് അവനെ കാണാന്‍ പറ്റാത്ത രീതിയില്‍ എന്ന് പറഞ്ഞതില്‍ നിന്നും അവിടെ മനുഷ്യരെ ഉദ്ദേശിച്ചില്ല എന്ന് മനസ്സിലാക്കാം. മനുഷ്യരെ നമുക്ക് കാണാന്‍ സാധിക്കുമല്ലോ?
പിശാചു എന്ന് പറഞ്ഞിടതൊക്കെ മനുഷ്യനും ജിന്നും ഉദ്ടെഷിക്കപ്പെടനം എന്നത് നിങ്ങളുടെ വരട്ടു വാദമാണ്..! മൌദൂടിയെയും ഇബ്നു ബാസിനെയുമൊക്കെ തള്ളേണ്ടി വരുന്നത് നിങ്ങളുടെ ഗതികേടും..!
Ali Koya മൌദൂദിയെയും ഇബ്‌നുബാസിനെയും തള്ളിയിട്ടില്ല; മാത്രമല്ല ജമാല്‍ മൊയ്‌ദൂട്ടിയെയും തള്ളിയിട്ടില്ല. പക്ഷേ, ഇസ്‌ലാമിന്റെ പ്രമാണം ഖുര്‍ആനും സുന്നത്തുമാണ്; അല്ലാതെ ചില മഹാപണ്ഡിതന്മാരല്ല; എന്ന് ഓര്‍മ്മിപ്പിക്കുകയാണ് ചെയ്‌തിട്ടുള്ളത്.
7:27 ല്‍ ഇബ്‌ലീസിനെക്കുറിച്ച് പിശാചെന്ന് പറഞ്ഞിരിക്കുന്നു. അവിടെ ഉദ്ദേശ്യം ഇബ്‌ലീസാണെനതിന്നും അവന്‍ ജിന്നുവര്‍ഗത്തില്‍ പെട്ടവനാണെന്നതിന്നും ഖുര്‍ആനില്‍ തെളിവുണ്ട്.
114:4-6 വാക്യങ്ങളില്‍ പിശാച് മനുഷ്യരിലും ജിന്നിലുമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നു.
ഖുര്‍ആനിലെ ശൈത്വാന്‍ പ്രയോഗം ഇബ്‌ലീസിനെക്കുറിച്ച് മാത്രമാണെന്ന / ജിന്നുവര്‍ഗ്ഗത്തിലെ പിശാചിനെക്കുറിച്ച് മാത്രമാണെന്നത്തിന് താങ്കള്‍ തെളിവ് നല്‍കിയിട്ടില്ല.
7:27 ല്‍ ഇബ്‌ലീസിനെക്കുറിച്ച് പിശാചെന്ന് പറഞ്ഞിരിക്കുന്നു. അവിടെ ഉദ്ദേശ്യം ഇബ്‌ലീസാണെനതിന്നും അവന്‍ ജിന്നുവര്‍ഗത്തില്‍ പെട്ടവനാണെന്നതിന്നും ഖുര്‍ആനില്‍ തെളിവുണ്ട്.
114:4-6 വാക്യങ്ങളില്‍ പിശാച് മനുഷ്യരിലും ജിന്നിലുമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നു.
ഖുര്‍ആനിലെ ശൈത്വാന്‍ പ്രയോഗം ഇബ്‌ലീസിനെക്കുറിച്ച് മാത്രമാണെന്ന / ജിന്നുവര്‍ഗ്ഗത്തിലെ പിശാചിനെക്കുറിച്ച് മാത്രമാണെന്നത്തിന് താങ്കള്‍ തെളിവ് നല്‍കിയിട്ടില്ല.
CK Latheef ജിന്ന് വിഷയത്തില്‍ അല്ലാഹുവും അവന്റെ ദൂതന്‍ പറഞ്ഞതിലും പരമാവധി ഉറച്ച് നില്‍ക്കണം സ്വന്തം ഭാവനക്കനുസരിച്ച് വ്യാഖ്യാനിച്ച് കാടുകയറരുത്. ലളിതമായി ഏത് കാലക്കാര്‍ക്കും മനസ്സിലാക്കുന്ന ആശയങ്ങള്‍ വിട്ട് അക്ഷരങ്ങളില്‍ വായിച്ച് അബദ്ധത്തില്‍ ചെന്ന് ചാടരുത്. ജിന്നിന്റെ വിവിധ രൂപങ്ങളെ പേടിച്ചും ഭയപ്പെട്ടും അവ ശരീരത്തില്‍ കയറുന്നത് പേടിച്ചും. അവയെ ഇറക്കിവിടാനുള്ള മന്ത്രങ്ങള്‍ നടത്തിയും സജീവമായ ഒരു കാലഘട്ടം കഴിഞ്ഞ് പോയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും നമ്മുക്ക് പ്രവാചക കാലത്തോ ഖുലഫാഉകളുടെ കാലത്തോ കാണാന്‍ കഴിയില്ല. കാരണം അവര്‍ക്ക് പ്രവാചകന്റെ വചനങ്ങളെ എങ്ങനെ ഗ്രഹിക്കണം എന്നറിയാമായിരുന്നു.
CK Latheef പ്രവാചകഹദീസുകള്‍ വായിക്കുന്ന സുമനസ്സുകള്‍ക്ക് തെറ്റിദ്ധാരണ വരാത്തവിധമാണ് നബി തിരുമേനി കാര്യങ്ങള്‍ പറഞ്ഞുപോയിട്ടുള്ളത്. അല്‍ഹംദുലില്ലാഹ്. പക്ഷെ പില്‍കാലക്കാരുടെ ഖാലഖീലകള്‍ അതിനോട് ചേര്‍ത്ത് വായിച്ചാല്‍ അവയൊക്കെ തികച്ചും യുക്തിഹീനമായി തോന്നുന്നു. അതിന്റെ ഒന്നാം തരം തെളിവാണ് ഇവിടെ ചര്‍ച ചെയ്ത ഹദീസ്.
Jamal Moidutty Thandantharayil Ali Koya മൌദൂദിയെയും ഇബ്‌നുബാസിനെയും തള്ളിയിട്ടില്ല; മാത്രമല്ല ജമാല്‍ മൊയ്‌ദൂട്ടിയെയും തള്ളിയിട്ടില്ല. പക്ഷേ, ഇസ്‌ലാമിന്റെ പ്രമാണം ഖുര്‍ആനും സുന്നത്തുമാണ്; അല്ലാതെ ചില മഹാപണ്ഡിതന്മാരല്ല; എന്ന് ഓര്‍മ്മിപ്പിക്കുകയാണ് ചെയ്‌തിട്ടുള്ളത്.
7:27 ല്‍ ഇബ്‌ലീസിനെക്കുറിച്ച് പിശാചെന്ന് പറഞ്ഞിരിക്കുന്നു. അവിടെ ഉദ്ദേശ്യം ഇബ്‌ലീസാണെനതിന്നും അവന്‍ ജിന്നുവര്‍ഗത്തില്‍ പെട്ടവനാണെന്നതിന്നും ഖുര്‍ആനില്‍ തെളിവുണ്ട്.
114:4-6 വാക്യങ്ങളില്‍ പിശാച് മനുഷ്യരിലും ജിന്നിലുമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നു.
ഖുര്‍ആനിലെ ശൈത്വാന്‍ പ്രയോഗം ഇബ്‌ലീസിനെക്കുറിച്ച് മാത്രമാണെന്ന / ജിന്നുവര്‍ഗ്ഗത്തിലെ പിശാചിനെക്കുറിച്ച് മാത്രമാണെന്നത്തിന് താങ്കള്‍ തെളിവ് നല്‍കിയിട്ടില്ല.
<<>>
അലി സാഹിബ്, അങ്ങിനെ ഞാന്‍ വാദിചിട്ടില്ല. സൂറ: നാസിന്റെ വിശദീകരണം ഞാന്‍ തഫ്ഹീമുല്‍ ഖുര്‍ആനില്‍ നിന്ന് തന്നെ മേലെ കൊടുത്തത് വായിക്കുക..! പിശാച് എന്ന് പറഞ്ഞിടതൊക്കെ മനുഷ്യരും ജിന്നുകളും സങ്കല്പിക്കപ്പെടനം എന്നാ വാദമാണ് ഞാന്‍ ചോദ്യം ചെയ്തത്...!
7:27 ല്‍ ഇബ്‌ലീസിനെക്കുറിച്ച് പിശാചെന്ന് പറഞ്ഞിരിക്കുന്നു. അവിടെ ഉദ്ദേശ്യം ഇബ്‌ലീസാണെനതിന്നും അവന്‍ ജിന്നുവര്‍ഗത്തില്‍ പെട്ടവനാണെന്നതിന്നും ഖുര്‍ആനില്‍ തെളിവുണ്ട്.
114:4-6 വാക്യങ്ങളില്‍ പിശാച് മനുഷ്യരിലും ജിന്നിലുമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നു.
ഖുര്‍ആനിലെ ശൈത്വാന്‍ പ്രയോഗം ഇബ്‌ലീസിനെക്കുറിച്ച് മാത്രമാണെന്ന / ജിന്നുവര്‍ഗ്ഗത്തിലെ പിശാചിനെക്കുറിച്ച് മാത്രമാണെന്നത്തിന് താങ്കള്‍ തെളിവ് നല്‍കിയിട്ടില്ല.
<<>>
അലി സാഹിബ്, അങ്ങിനെ ഞാന്‍ വാദിചിട്ടില്ല. സൂറ: നാസിന്റെ വിശദീകരണം ഞാന്‍ തഫ്ഹീമുല്‍ ഖുര്‍ആനില്‍ നിന്ന് തന്നെ മേലെ കൊടുത്തത് വായിക്കുക..! പിശാച് എന്ന് പറഞ്ഞിടതൊക്കെ മനുഷ്യരും ജിന്നുകളും സങ്കല്പിക്കപ്പെടനം എന്നാ വാദമാണ് ഞാന്‍ ചോദ്യം ചെയ്തത്...!
a few seconds ago · Like
CK Latheef എനിക്ക് തോന്നുന്നത് ഇത്തരം കാര്യങ്ങളെ ബുദ്ധിയോ ചിന്തയോ ഉപയോഗപ്പെടുത്താതെ വായിച്ച് എന്തെങ്കിലുമൊക്കെ ധരിക്കലാണ് സല്‍കര്‍മം എന്ന് കരുതുന്നവരെ തിരുത്താന്‍ ശ്രമിക്കുന്നത് സമയ നഷ്ടമാണ്. അവരെ സംബന്ധിച്ചിടത്തോളം ഇവയെ സന്ദര്‍ഭത്തിലും സാഹചര്യത്തിനും നബിയുടെ മഹത്വത്തിനും യോജിച്ചവിധം വ്യാഖ്യാനക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവര്‍ പിഴച്ചവരായിരിക്കും. എന്നിട്ടോ ഈ അക്ഷര പൂജകര്‍തന്നെ സ്വയം പിളര്‍ന്ന് മാറുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളെ ബുദ്ധിപൂര്‍വം അംഗീകരിക്കുന്നവര്‍ ഒറ്റക്കെട്ടായി നിന്ന് ഇസ്ലാമിക പ്രബോധനം നിര്‍വഹിക്കുകയും ചെയ്യുന്നു.
CK Latheef പിശാച് എന്ന് പറഞ്ഞിടത്തൊക്കെ മനുഷ്യരും ജിന്നും സങ്കല്‍പിക്കപ്പെടണം എന്ന വാദം എനിക്കോ ആലിക്കോയ സാഹിബിനോ ഉണ്ട് എന്ന ധാരണയോടെയാണ് ജമാല്‍ സാഹിബ് ഇടപെടുന്നതെങ്കില്‍ ഇനി അതിന് കമന്റിടാന്‍ ബുദ്ധിമുട്ടണം എന്നില്ല.
CK Latheef കാരണം അങ്ങനെ ഒരു വാദം എനിക്കില്ല. ആലിക്കോയ സാഹിബിനും അതുണ്ടാകാന്‍ വഴിയില്ല. മറിച്ച് പിശാച് എന്നാല്‍ അവിടെയൊക്കെ ജിന്നായിരിക്കും ഒന്നാമത് സങ്കല്‍പിക്കേണ്ടത് എന്ന കാര്യത്തില്‍ എനിക്ക് വിയോജിപ്പുണ്ട്. എന്തുകൊണ്ടെന്നാല്‍ ഈ ചിന്തകാരണം ഒട്ടേറെ അനര്‍ഥങ്ങള്‍ സംഭവിക്കുന്നു മാത്രമല്ല. മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന അനേകായിരം പിശാചുകളെ മനുഷ്യന്‍ ശ്രദ്ധിക്കാതെ ആയിരിക്കുന്നു. അവര്‍ ആകെ ഭയപ്പെടുന്നത് അമൂര്‍ത്തമായ ഒരു പിശാച് സങ്കല്‍പം മാത്രമായി തീരുന്നു. യഥാര്‍ഥ പിശാചുകള്‍ അവന്റെ മുന്നിലൂടെയും വശങ്ങളിലൂടെയും അവനെ സമീപിക്കുന്നു. അതൊന്നും അവന്‍ കാണുന്നില്ല. പിന്നിലൂടെ (അദൃശ്യമായി) വരുന്ന ഒരു ശൈത്വാന്‍ മാത്രമേ അവന് ശൈത്വാനായി സ്വീകരിക്കുന്നുള്ളൂവെന്ന ദുരന്തം ഇതിലുണ്ട്.
CK Latheef ഒന്നാലോചിച്ചു നോക്കൂ. പിശാചിനെ സംബന്ധിച്ച് ഖുര്‍ആനും സുന്നത്തും നല്‍കിയ വിശാലമായ കാഴ്ചപ്പാട് മുസ്ലിംകള്‍ക്കുണ്ടായിരുന്നെങ്കില്‍ സകലമാന മനുഷ്യപിശാചുകള്‍ക്കും അവരെ ഇങ്ങനെ തോന്നിയപോലെ കൊണ്ടുപോകാന്‍ കഴിയുമായിരുന്നോ ?.
CK Latheef ഇനിയും ചോദിക്കാം ഖുര്‍ആനിലും ഹദീസിലും പിശാച് എന്ന് പറഞ്ഞാല്‍ അത് മനുഷ്യനാണോ ജിന്നാണോ അതോ മറ്റുവല്ലതുമാണോ എന്ന് എങ്ങനെ മനസ്സിലാകും എന്ന് . അതിനുള്ള ഉത്തരം സമാന്യബുദ്ധി ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ ഏത് മനുഷ്യനും മനസ്സിലാക്കും പ്രസ്തുത സന്ദര്‍ഭത്തില്‍ ഏത് ശൈത്വാനെയാണ് ഉദ്ദേശിച്ചതെന്ന്. മനുഷ്യന് സാധ്യതയുള്ളിടത്ത് മനുഷ്യനെ ഉദ്ദേശിക്കണം. ജിന്നുകള്‍ക്ക് സാധ്യതയുള്ളിടത്ത് ജിന്നിനെ ഉദ്ദേശിക്കണം. ഇന് മറ്റുവല്ല പിശാചുമാണെങ്കില്‍ അതിനെയും അവിടെ മനസ്സിലാക്കണം. എങ്കില്‍ കാര്യം എത്രയെളുപ്പമാണ്.
Jamal Moidutty Thandantharayil CK Latheef പിശാച് എന്ന് പറഞ്ഞിടത്തൊക്കെ മനുഷ്യരും ജിന്നും സങ്കല്‍പിക്കപ്പെടണം എന്ന വാദം എനിക്കോ ആലിക്കോയ സാഹിബിനോ ഉണ്ട് എന്ന ധാരണയോടെയാണ് ജമാല്‍ സാഹിബ് ഇടപെടുന്നതെങ്കില്‍ ഇനി അതിന് കമന്റിടാന്‍ ബുദ്ധിമുട്ടണം എന്നില്ല.
6 minutes ago · ലൈക്
CK Latheef കാരണം അങ്ങനെ ഒരു വാദം എനിക്കില്ല. ആലിക്കോയ സാഹിബിനും അതുണ്ടാകാന്‍ വഴിയില്ല. .....
<<>>
Aboo Backer Jamal Moidutty Thandantharayil
..എന്റെ ചോദ്യം ഇതാണ് - പിശാചു എന്നത് മനുഷ്യരിലും ജിന്നുകളിലും പെട്ടതാണ് എന്ന് ഖുര്‍ആനും ഹദീസും വ്യക്തമാക്കുകയും അത് അന്ഗീകരിക്കുകയും ചെയ്യുമെങ്കില്‍ പിന്നെ രക്തമോടുന്ന സ്ഥലത്തൊക്കെ പിശാച് പ്രവേശിക്കും എന്ന് ഹദീസില്‍ വന്നാല്‍ അതില്‍ നിന്നും നിങ്ങള്‍ മനുഷ്യ പിശാചിനെ മാറ്റി നിര്‍ത്തുന്നതെങ്ങനെ?
Ali Koya നബി പറഞ്ഞു: തീര്‍ച്ചയായും പിശാച് മനുഷ്യരില്‍ രക്തം സഞ്ചരിക്കുന്നിടത്തൊക്കെയും സഞ്ചരിക്കും. അവന്‍ നിങ്ങളുടെ മനസ്സില്‍ വല്ലതും ഇട്ടുകളയുമോ എന്ന് ഞാന്‍ ഭയപ്പെട്ടു'.
ഇതില്‍ പറഞ്ഞ സഞ്ചാരം അക്ഷരാര്‍ത്ഥത്തിലെടുത്താല്‍ മനുഷ്യപ്പിശാചൂക്കള്‍ക്കും അതേ പ്രകാരം സഞ്ചരിക്കാന്‍ സാധിക്കുമെന്ന് ജമാല്‍ സമ്മതിക്കണം. അല്ലെങ്കില്‍ ഇവിടെ പിശാചുകൊണ്ട് നബി ഉദ്ദേശിച്ചത് ജിന്നു വര്‍ഗ്ഗത്തിലെ പിശാചാണെന്ന് തെളിയിക്കണം.
ഓര്‍ക്കുക: പ്രമാണം ഖുര്‍ആനും സുന്നത്തുമാണ്; അല്ലാതെ മൌദൂദിയും ഇബ്‌നുബാസുമല്ല.
ഇതിവര്‍ മേലെ വാദിച്ചതാണ്. അവര്‍ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും അവരില്‍ നിന്ന് വന്ന വാദങ്ങള്‍ ഇങ്ങിനെ ആയിരുന്നു..! അതുകൊണ്ടാണ് 7 ആം അധ്യായത്തില്‍ നിന്ന് ഞാന്‍ വിശദീകരിച്ചത്..
6 minutes ago · ലൈക്
CK Latheef കാരണം അങ്ങനെ ഒരു വാദം എനിക്കില്ല. ആലിക്കോയ സാഹിബിനും അതുണ്ടാകാന്‍ വഴിയില്ല. .....
<<>>
Aboo Backer Jamal Moidutty Thandantharayil
..എന്റെ ചോദ്യം ഇതാണ് - പിശാചു എന്നത് മനുഷ്യരിലും ജിന്നുകളിലും പെട്ടതാണ് എന്ന് ഖുര്‍ആനും ഹദീസും വ്യക്തമാക്കുകയും അത് അന്ഗീകരിക്കുകയും ചെയ്യുമെങ്കില്‍ പിന്നെ രക്തമോടുന്ന സ്ഥലത്തൊക്കെ പിശാച് പ്രവേശിക്കും എന്ന് ഹദീസില്‍ വന്നാല്‍ അതില്‍ നിന്നും നിങ്ങള്‍ മനുഷ്യ പിശാചിനെ മാറ്റി നിര്‍ത്തുന്നതെങ്ങനെ?
Ali Koya നബി പറഞ്ഞു: തീര്‍ച്ചയായും പിശാച് മനുഷ്യരില്‍ രക്തം സഞ്ചരിക്കുന്നിടത്തൊക്കെയും സഞ്ചരിക്കും. അവന്‍ നിങ്ങളുടെ മനസ്സില്‍ വല്ലതും ഇട്ടുകളയുമോ എന്ന് ഞാന്‍ ഭയപ്പെട്ടു'.
ഇതില്‍ പറഞ്ഞ സഞ്ചാരം അക്ഷരാര്‍ത്ഥത്തിലെടുത്താല്‍ മനുഷ്യപ്പിശാചൂക്കള്‍ക്കും അതേ പ്രകാരം സഞ്ചരിക്കാന്‍ സാധിക്കുമെന്ന് ജമാല്‍ സമ്മതിക്കണം. അല്ലെങ്കില്‍ ഇവിടെ പിശാചുകൊണ്ട് നബി ഉദ്ദേശിച്ചത് ജിന്നു വര്‍ഗ്ഗത്തിലെ പിശാചാണെന്ന് തെളിയിക്കണം.
ഓര്‍ക്കുക: പ്രമാണം ഖുര്‍ആനും സുന്നത്തുമാണ്; അല്ലാതെ മൌദൂദിയും ഇബ്‌നുബാസുമല്ല.
ഇതിവര്‍ മേലെ വാദിച്ചതാണ്. അവര്‍ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും അവരില്‍ നിന്ന് വന്ന വാദങ്ങള്‍ ഇങ്ങിനെ ആയിരുന്നു..! അതുകൊണ്ടാണ് 7 ആം അധ്യായത്തില്‍ നിന്ന് ഞാന്‍ വിശദീകരിച്ചത്..
Jamal Moidutty Thandantharayil CK Latheef ഇന് അത് ജിന്ന് ശരീരത്തില്‍ കയറും എന്നിട്ട് രക്തം സഞ്ചരിക്കുന്നിടത്തെല്ലാം സഞ്ചരിക്കും എന്ന് അര്‍ഥം വെച്ചാല്‍ ആ സന്ദര്‍ഭത്തില്‍ അത് പറയുന്നതില്‍ യാതൊരു കാര്യവും ഇല്ല. മനുഷ്യമനസ്സില്‍ ഉയരുന്ന ദുഷ്ചിന്ത അത് ജിന്നില്‍ പെട്ട് പിശാചിന്റെ ദുര്‍ബോധനത്താലാകട്ടേ അല്ലാതിരിക്കട്ടേ. അവയെക്കുറിച്ച് ജാഗ്രത പുലര്‍ത്തണം എന്ന ഒരു കാര്യമാണല്ലോ ആ സന്ദര്‍ഭത്തില്‍ ഉണര്‍ത്തേണ്ടത്. അതിന് പകരം പ്രത്യേകിച്ച് ഒരു ഉപകാരവും ഇല്ലാത്ത മനുഷ്യന്റെ ശരീരത്തില്‍ ജിന്ന് സഞ്ചരിക്കുന്ന വിവരം പറഞ്ഞ് അമ്പരപ്പിച്ചുവെന്ന് ധരിക്കേണ്ടി വരും.
14 minutes ago · Like
<<>>
ജാഗ്രത പുലര്‍ത്തണം എന്നതൊന്നും തര്കമില്ലാത്ത വിഷയമാണ്.
രക്തമുള്ളിടതൊക്കെ സഞ്ചരിക്കാന്‍ പിശാചിന് കഴിവുണ്ട് എന്ന് പ്രവാചകന്‍ പറഞ്ഞത് തെറ്റിപ്പോയി എന്നാണോ താങ്കള്‍ പറയുന്നത്.. പിശാചു എങ്ങിനെ ആണ് മനുഷ്യ മനസ്സില്‍ തോന്നലുണ്ടാക്കുന്നത് എന്ന് താങ്കള്‍ക്ക് അറിയുമോ? ഇല്ലെങ്കില്‍ എന്ത് അടിസ്ഥാനത്തിലാണ് താങ്കള്‍ ഇത് നിഷേധിക്കുന്നത്?.
14 minutes ago · Like
<<>>
ജാഗ്രത പുലര്‍ത്തണം എന്നതൊന്നും തര്കമില്ലാത്ത വിഷയമാണ്.
രക്തമുള്ളിടതൊക്കെ സഞ്ചരിക്കാന്‍ പിശാചിന് കഴിവുണ്ട് എന്ന് പ്രവാചകന്‍ പറഞ്ഞത് തെറ്റിപ്പോയി എന്നാണോ താങ്കള്‍ പറയുന്നത്.. പിശാചു എങ്ങിനെ ആണ് മനുഷ്യ മനസ്സില്‍ തോന്നലുണ്ടാക്കുന്നത് എന്ന് താങ്കള്‍ക്ക് അറിയുമോ? ഇല്ലെങ്കില്‍ എന്ത് അടിസ്ഥാനത്തിലാണ് താങ്കള്‍ ഇത് നിഷേധിക്കുന്നത്?.
Subscribe to:
Comments (Atom)








